Sunday, August 7, 2011

Yeti - O Abominável Homem das Neves!!!





 O yeti é uma criatura enorme, parecida com um macaco, que acredita-se para viver no Himalaia. Muitas pessoas, incluindo Tenzing Norgay, um do primeiro homem a alcançar o cume do Monte Everest, afirmam ter visto o Yeti. O yeti também é chamado de "Abominável homem das Neves" e de muitas maneiras, ele lembra um outro monstro encontrado na América norte oeste chamada "Sasquatch". O Sasquatch também é uma besta gigante peles coberta que se parece com um macaco. As pegadas que ele deixa na neve são tão grandes que algumas pessoas chamam 'Bigfoot'. Pegadas do yeti também são enormes, e embora muitas pessoas afirmam ter visto ambas estas criaturas, até agora, ninguém foi capaz de provar que realmente existe...

 
 
 
Yeti - el Abominable Hombre de las Nieves!!!!!!

El yeti es una criatura enorme, parecida a un simio, que se cree que viven en el Himalaya. Muchas personas incluyendo a Tenzing Norgay, uno el primer hombre en llegar a la cima del Monte Everest, afirman haber visto Yeti. El yeti también se llama "Abominable Hombre de las Nieves" y de muchas maneras, se asemeja a otro monstruo en la América del norte oeste llamada "Sasquatch". El Sasquatch también es una bestia gigante pelaje cubierto que se ve como un simio. Las huellas que deja en la nieve son tan enormes que algunas personas lo llaman 'Bigfoot'. Huellas del yeti también son enormes, y aunque muchas personas afirman haber visto tanto estas criaturas, hasta ahora, nadie ha podido demostrar que realmente existen...
 
 
 
Йеті - Снігова!!!

Yeti є величезний витвір, схожого на Мавпа, які вважали, що жити в Гімалаях. Багато людей, включаючи Тенцінг Норгей, один з першою людиною на вершину Евересту, стверджують, що бачили Yeti. Yeti називається "Снігова", і багато в чому нагадує інший монстра в американських, північний захід під назвою "Sasquatch". Що Sasquatch, також гігантський хутро охоплює звір, що виглядає як є мавпа. Сліди, що він залишає в сніг є настільки величезним, що деякі люди називають це "Снігової людини". Сліди на йєті є величезними, і хоча багато хто стверджують, що бачили, обидва ці істоти, до цих пір, ніхто не зміг довести, що вони дійсно існує...
 
 
 

Yeti - The Abominable Snowman !!!






The yeti is a huge creature , resembling an ape , that is believed to live in the Himalayas . Many people including Tenzing Norgay , one of the first man to reach the summit of mount Everest , claim to have seen Yeti . The yeti is also called " Abominable Snowman " and in many ways , it resembles another monster found in the American north west called the " Sasquatch" . The Sasquatch is also a giant fur covered beast that looks like an ape . The footprints that it leaves in the snow are so huge that some people call it 'Bigfoot' . The yeti's footprints are also huge , and though many people claim to have seen both these creatures , till now , no one has been able to prove that they really exist ....

ACTUAL PICTURES and Genetic Evidence YETI sightings Nephilim Hypertrichosis

Saturday, August 6, 2011

EL - Dorado ! The Golden City


One of the legendary places in this world that has fascinated adventurers and fortune hunters is located some where in South America . It is El - Dorado , a fabulous land of gold and priceless treasures. For centuries , people have looked for it , and hundreds of lives has been lost chasing this dreams . But what exactly was El Dorado ? A golden city ? or a golden man ? was it a myth , or were the stories based on fact ? 



The legend of El - Dorado  was first heard of by the spaniards . They were told of a ritual ceremony that took place at Lake Guatavita , near bogota . The lake was mystical , mirror calm and perfect circle , surrounded by uniform barren hills . According to legend , the bottom of the lake had unimaginable treasures dumped there by an ancient people called the Muisca , to whom the lake was sacred . They believe that the spirit of former chieftain's wife lived in the lake , bound there by a terrible Monster . 

It was the ceremony for the accession of a new Muisca chief on the Lake Guatavita  that gave rise to the legend of El-Dorado or ' the gilded man ' . Before taking office , the new chief was completely covered with gold dust . He would then go to the middle of the lake on raft , and throw heaps of gold and other treasures on into the water . This naturally led to many adventurers seeking El - Dorado . Some lost their fortune , some their lives , and some their reputation- and El Dorado remains a magical mythical place to this day .

The first spanish conquerors , or conquistadors who explored the interior of South America heard of El - Dorado . Francisco de orellana led the first expedition in search of El - Dorado in 1541 . Orellana discovered the western hemisphere 's largest river , the amazon , and followed it across south america to the Atlantic ocean , but he did not find the fabled city of El - Dorado . But , he did report that he saw plenty of gold items in the possession of the Indians .






In 1595 , Sir Walter Raleigh started his search for El - Dorado from the east , at the mouth of the Orinoco River . he did not find the golden city of El- Dorado , but he remained convinced that there were fabulous riches to be discovered in northern south america . He made valuable contacts with the indians ,and believed that he had convinced them to ignore the spanish , and welcom any future English expeditions .

Later , in the 19 th century , Humboldt , a scientist , and Bonpland , a botanist , travelled extensively in south america , and finally concluded that El - Dorado does not exist . How ever , though the explorers failed to discover the golden man or the golden land , they did discover unknown tribes and many valuable metals including platinum , silver , bauxite and manganese , and the most important of all , Oil . So the search for El-Dorado was fruitful , after all .....


Thursday, August 4, 2011

The Shroud Of Turin !






The shroud of Turin is reputedly the cloth in which Jesus Christ was wrapped and buried . The shroud is 4.34 meters long , and it bears the image of a man with wounds similar to those suffered by Jesus Christ . The shroud is unquestionably old . Its history is known from the year 1357, when it surfaced in the tiny village of Lirey , France . Today , it is kept in a silver chest in the cathedral of St:John the baptist in Turin, Italy , where it has been since 1578 . Does the shroud really show the face of Jesus ? No one really knows . Although , many scientists expressed doubts about the accuracy of the image . millions believe it to be divine , and it has been a religious relic since the middle ages .

Understanding the nature of the Shroud of Turin's images

The Shroud is a single piece of linen cloth . The twill is a 3 over 1 herringbone weave. It is bloodstained and shows faint front and back images of a man who, by the visible wounds appears to have been crucified. He seems to be resting in in burial repose.
The bloodstains

The bloodstains on the Shroud are composed of hemoglobin and give a positive test for serum albumin. Numerous tests confirm that the blood is real human blood.

The Shroud's images are superficial and fully contained within a thin layer of starch fractions and saccharides that coats the outermost fibers of the Shroud. The coloration is a caramel-like product or the product of an amino/carbonyl reaction. Where there is no image, the carbohydrate coating is clear. There is also a very faint image of the face on the reverse side of the Shroud which lines up with the image on the front of the cloth. There is no image content between the two superficial image layers indicating that nothing soaked through to form the image on the other side.

Until recently, it was widely believed that the images on the Shroud of Turin were produced by something which resulted in oxidation, dehydration and conjugation of the structure of the fibers of the linen itself. This has been shown to be incorrect. The images are now understood to reside within a coating a coating of raw starch and various saccharides.

The images as they appear on the Shroud are said to be negative because when photographed the resulting negative is a positive image.

The Turin Shroud was examined with visible and ultraviolet spectrometry, infrared spectrometry, x-ray fluorescence spectrometry, thermography, pyrolysis-mass-spectrometry, lasermicroprobe Raman analyses, and microchemical testing. No evidence for pigments (paint, dye or stains) or artist's media was found anywhere on the Shroud. Nor is any photographic emulsion found on the Shroud.

Wednesday, August 3, 2011

നിത്യതയില്‍ അലിഞ്ഞ മലയാള സാഹിത്യകാരന്മാര്‍ - 1

കാലയവനികക്കുള്ളില്‍ മറഞ്ഞു പോയ മഹാന്മാരായ മലയാള സാഹിത്യ കാരന്മാരുടെ ചരിത്രം ഇവിടെ തുടരുന്നു ..... 

വള്ളത്തോള്‍ നാരായണമേനോന്‍  


1894  ഇല്‍ ഭാഷാപോഷിണി സഭ ഒരു കവിതാ മത്സരം സംഖടിപ്പിച്ചു . അതില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് പതിനാറു വയസു മാത്രം പ്രായമുള്ള ഒരു ബാലന്‍ ആയിരുന്നു . അതോടെ അയാള്‍ ശ്രദ്ധിക്കപ്പെട്ടു , എന്നാല്‍ ഇന്ന് ആ കവിതാ മത്സരം ശ്രദ്ധിക്കപ്പെടുന്നത് ആ കവിയെ ഓര്‍ക്കുംബോലാണ് .  കാരണം മലയാളത്തിന്റെ മഹാകവിആയ വള്ളത്തോള്‍ നാരായണമേനോന്‍ ആയിരുന്നു അന്നത്തെ സമ്മാന ജേതാവ് . 

പൊന്നാനിക്കടുത്ത്‌ ദേശമംഗലത്ത്   വള്ളത്തോള്‍ തറവാട്ടിലാണ് നാരായണമേനോന്റെ ജനനം . വീട്ടിലിരുന്നു സംസ്കുതവും വൈദ്യവും പഠിച്ചു . കവിത കഴിഞ്ഞാല്‍ വള്ളത്തോളിനു താല്പര്യം കഥകളിയോടായിരുന്നു . കലകളുടെ വളര്‍ച്ചക്കായി മണക്കുളം മുകുന്ദരാജയുമായി ചേര്‍ന്ന് കലാമണ്ഡലം സ്ഥാപിച്ചു . അദ്ദേഹം മലയാളഭാഷയ്ക്ക് നല്‍കിയ സംഭാവനയാണ് ഋഗ്വേദ വിവര്‍ത്തനം . ചിത്രയോഗം , മഗ്ദലനാ മറിയം  , കൊച്ചു സീത , അച്ഛനും മകളും സാഹിത്യ മഞ്ജരി തുടങ്ങിയവ . 

വളരെ ചെറുപ്പാത്തിലെ അദ്ധേഹത്തിനെ കേള്വിക്കുരവുണ്ടായി അതില്‍  ദുഖിതനായി  അദ്ദേഹം എഴുതിയതാണ് "  ബദിര വിലാപം " എന്നാ കവിത . 1955  ഇല്‍ രാജ്യം പദ്മഭൂഷന്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു . 

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍  


1877  ഇല്‍ ചങ്ങനാശ്ശേരിയില്‍ ആണ് ഉള്ളൂര്‍ ജനിച്ചത്‌ . അദ്ദേഹത്തിന്റെ കുട്ടിക്കാലത്ത് തന്നെ അച്ഛന്‍ മരിച്ചു , തുടര്‍ന്ന് ഉള്ളൂരിന്റെ കുടുംബം തിരുവനന്തപുരത്തെക്കു താമസം മാറി . ചെറിയ പ്രായത്തിലെ ഉള്ളൂര്‍ സംസ്കൃത പഠനം നടത്തി . ബിരുദം നേടിയ ശേഷം അദ്ദേഹം കുറച്ചുകാലം അദ്യാപകനായി ജോലി നോക്കി , പിന്നീട് പല സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ജോലി ചെയ്തു . ദിവാന്‍ പെഷ്കാരായും  ചീഫ് സെക്രട്ടറിയായും സേവനം അനുഷ്ടിച്ചിട്ടുണ്ട് . കുട്ടിക്കാലത്ത് തന്നെ ഉള്ളൂരില്‍ കവിതാ വാസന ഉണ്ടായിരുന്നു , ഉമാ കേരളം , പിംഗള , ചിത്രശാല , തരംഗിണി , ഭക്തി ദീപിക , കല്പശാഖി , മണി മഞ്ഞുഷ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ കൃതികള്‍ . എന്നാല്‍ ഉള്ലോരിന്റെ ഏറ്റം പ്രശസ്തമായ കൃതി " കേരള സാഹിത്യ ചരിത്രമാണ് " . നാല് വാല്യങ്ങള്‍ ഉള്ള " വിജ്ഞാന ദീപിക " അദ്ദേഹത്തിന്റെ മറ്റൊരു സാഹിത്യ പഠന ഗ്രന്ഥമാണ് . 1947  ഇല്‍ അദ്ദേഹം ഇഹലോക വാസം വെടിഞ്ഞു .  

കുമാരനാശാന്‍ 
മഹാ കാവ്യമെഴുതാതെ മഹാ കവി എന്ന് വിശേശിപ്പിക്കപ്പെടുന്ന കവിയാണ്‌ കുമാരനാശാന്‍ . മലയാള സാഹിത്യത്തിലെ ഏറ്റം മികച്ച കവിതകളില്‍ ചിലത് ഇദ്ദേഹത്തിന്റെ ആണ് . 1871  ഇല്‍ തിരുവനന്ദപുരത്തുള്ള  കായിക്കരയിലാണ് അദ്ദേഹം ജനിച്ചത്‌ . ആദ്യം അധ്യാപകനായും പിന്നീട് കണക്കെഴുത്തുകാരനായും ജോലി നോക്കി . അദ്ദേഹം നാരായണ ഗുരുവിന്റെ ശിഷ്യന്‍ ആയതോടെ ജീവിതത്തില്‍ മാറ്റം വരുത്തി , ഉപരിപടനത്തിനു ശേഷം തര്‍ക്ക  വെതാന്ത വിഷയത്തില്‍ പ്രാവീണ്യം നേടി . വീണ പൂവ് , നളിനി , ലീല , ദുരവസ്ഥ , ചിന്താവിഷ്ടയായ  സീത , കരുണ ഇവയാണ് മുഖ്യ കൃതികള്‍ . 1920 ഇല്‍ വയില്സിലെ രാജകുമാരന്‍ പട്ടും വളയും നല്‍കി ആദരിച്ചു . 1924  ഇല്‍ പല്ലനയാട്ടിലുണ്ടായ ബോട്ടപകടത്തില്‍ മരണമടഞ്ഞു . കവി എന്നാ രീതിയിലും സാഹിത്യ പണ്ഡിതര്‍ എന്നാ രീതിയിലും പ്രശസ്തരായ  ആധുനിക മലയാള സാഹിത്യത്തിലെ കവിത്രയങ്ങളെ പറ്റി പറഞ്ഞു കഴിഞ്ഞു . ഇനി മലയാള സാഹിത്യത്തിലെ  പ്രശസ്തരായ മറ്റു ചിലരെക്കൂടി പരിചയപ്പെടാം .......
കേരളവര്‍മ്മ വലിയ കോയി തമ്പുരാന്‍  


മലയാളഭാഷയ്ക്ക് അതുല്യമായ സംഭാവനകള്‍ നല്‍കിയ സാഹിത്യകാരനാണ് കേരളവര്‍മ്മ വലിയ കോയി തമ്പുരാന്‍ . കാളിദാസന്റെ ശാകുന്തളം വിവര്‍ത്തനം ചെയ്ത അദ്ദേഹം " കേരളാ കാളിദാസന്‍ " എന്നറിയപ്പെടുന്നു . 1845  ഇല്‍ ചങ്ങനാസ്സെര്രിയില്‍ ജനിച്ചു , കുട്ടിക്കാലത്ത് തന്നെ സംസ്കുത്ത പഠനം നടത്തി . തിരുവിതാംകൂര്‍ രാജകുടുംബത്തിലെ റാണി ലക്ഷ്മീഭായിയെ വിവാഹം കഴിച്ചു . സംസ്കൃതത്തിലും മലയാളത്തിലുമായി നാല്പതോളം കവിതകള്‍ രചിച്ചു . മയൂര സന്ദേശം , മഹാച്ചരിത സംഗ്രഹം , അക്ബര്‍ തുടങ്ങിയവ ഏറെ ശ്രദ്ധ നേടി . 1915  ഇല്‍ അദ്ദേഹം അന്തരിച്ചു .

ജീ ശങ്കരക്കുറുപ്പ്  
ഇന്ത്യയിലെ ഏറ്റം വലിയ സാഹിത്യ പുരസ്ക്കാരമായ ജ്ഞാനപീഠം ആദ്യമായി നേടി , മലയാളത്തിന്റെ അഭിമാനമായി മാറിയ കവിയാണ്‌ ശങ്കരക്കുറുപ്പ് . എറണാകുളം ജില്ലയിലെ കാലടിക്കടുത്തുള്ള നായത്തോട് എന്നാ ഗ്രാമത്തില്‍ ജനിച്ചു . കുട്ടിക്കാലത്ത് തന്നെ സംസ്കൃതം പഠിച്ച അദ്ദേഹം മഹാരാജാസ് കോളേജിലെ പ്രോഫ്ഫസര്‍ ആയിരുന്നു . 1968  മുതല്‍ അഞ്ചു വര്ഷം രാജ്യസഭയില്‍  അംഗവുമായിരുന്നു . പദ്മഭൂഷന്‍ ഉള്പെടയുള്ള ഒരു പാട് പുരസ്ക്കാരങ്ങള്‍ ജീ നേടിയിട്ടുണ്ട് . അദ്ദേഹത്തിന്റെ " ഓടക്കുഴല്‍ " എന്നാ കൃതിക്കാണ് ജ്ഞാനപീഠം കിട്ടിയത് . വിശ്വദര്‍ശനം , പൂജാപുഷ്പം , മുത്തുമണികള്‍ , ഇതളുകള്‍ , ചെങ്കതിരുകള്‍ എന്നിവയാണ് പ്രധാന കൃതികള്‍ . ടാഗോറിന്റെ " ഗീതാഞ്ജലി " അദ്ദേഹം വിവര്‍ത്തനം ചെയ്തിട്ടുണ്ട് . 

 തകഴി ശിവശങ്കരപിള്ള 

മഹത്തായ ജ്ഞാനപീഠം മൂന്നാം തവണ മലയാളത്തിനു നേടിത്തന്ന അനശ്വര കഥാകാരനാണ് തകഴി ശിവശങ്കരപിള്ള . ആലപ്പുഴ ജില്ലയിലെ തകഴിയില്‍ 1912  ഇല്‍ അദ്ദേഹം ജനിച്ചു . അമ്പലപ്പുഴയിലും , വൈക്കത്തും , തിരുവനന്ധപുരത്തുമായി വിദ്യാഭ്യാസം നേടി . 1934  ഇല്‍ പ്രസിദ്ധീകരിച്ച "ത്യാഗത്തിന്റെ പ്രതിഭാലമാണ് " ആദ്യ നോവല്‍ . 1947  പ്രസിദ്ധീകരിച്ച " തോട്ടിയുടെ മകന്‍ " അദ്ദേഹത്തെ പ്രസിധനാക്കി . കയര്‍ , ചെമ്മീന്‍ , രണ്ടിടങ്ങഴി , ഏണിപ്പടികള്‍ അദ്ദേഹത്തിന്റെ രചനകളാണ് .  ചെറുകഥാ രംഗത്തും  അദ്ദേഹത്തിന്റെ ആയ സംഭാവനകള്‍ ഉണ്ട് "വെള്ളപ്പൊക്ക " ത്തില്‍ "തഹസീല്ധാരുടെ അച്ഛന്‍ " തുടങ്ങിയ ആ കൂട്ടത്തില്‍ പെടും . കുട്ടനാടിന്റെ കഥകള്‍ പറഞ്ഞ തകഴിക്കു കേന്ദ്ര - കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ , വള്ളത്തോള്‍ പുരസ്ക്കാരം , എഴുത്തച്ചന്‍ പുരസ്ക്കാരം , പദ്മ ഭൂഷന്‍ , ജ്ഞാനപീഠം തുടങ്ങിയ ബഹുമതികള്‍ ലഭിക്കുക യുണ്ടായി . 

മുട്ടത്തു വര്‍ക്കി 

മലയാളത്തിലെ ജനപ്പ്രിയ നോവല്‍ ശാഖക്ക് തുടക്കം കുറിച്ചത് മുട്ടത്തു വര്‍ക്കിയാണ് . ചങ്ങനാശ്ശേരിയിലെ ചെത്തിപ്പുഴയില്‍ 1918  ഇല്‍ ആണ് ഇദ്ദേഹം ജനിച്ചത്‌ . അദ്ധ്യാപകന്‍ , പത്രപ്രവര്‍ത്തകന്‍ ,എന്നീ ജോലികള്‍ ചെയ്തു വര്‍ക്കി . സാധാരണക്കാര്‍ക്ക് മനസ്സില്‍ ആവുന്ന ഭാഷയില്‍ നോവലുകളും കവിതകളും എഴുതിയ ഇദ്ദേഹം മലയാളത്തിലെ ഏറ്റം ജനപ്പ്രിയ നോവലിസ്റ്റ് ആയി . മുട്ടത്തു വര്‍ക്കിയുടെ ആദ്യ നോവല്‍ " ഇനപ്പ്രാവുകള്‍ " ആണ് . തുടര്‍ന്ന് അഴകുള്ള സെലീന , പച്ച നോട്ടുകള്‍ , പാടാത്ത പൈങ്കിളി , പൂന്തേനരുവി , ഒരു കുടയും കുഞ്ഞു പെങ്ങളും , വെളുത്ത കത്രീന , മയിലാടും കുന്നു എന്നീ നോവലുകള്‍ ഉള്‍പ്പടെ  നൂറോളം കൃതികള്‍  എഴുതി . ഡോ. ഷിവാഗോ എന്നാ വിശ്വപ്രസിദ്ധ കൃതി മുട്ടത്തുവര്‍ക്കി തര്‍ജിമ ചെയ്തു .  

തോപ്പില്‍ ഭാസി  

നാടക കൃത്ത് , നാടക - സിനിമാ സംവിധായകന്‍ , നടന്‍ , തിരക്കഥാ കൃത്ത് എന്നീ നിലകളില്‍ സ്രെധേയനാണ് തോപ്പില്‍ ഭാസി . 1945 ഇല്‍ ആണ് അദ്ദേഹത്തിന്റെ ആദ്യ നാടകം അരങ്ങേറിയത് . നിങ്ങള്‍ എന്നെ കമ്മ്യൂണിസ്റ്റാക്കി എന്നാ നാടകമാണ് ഇദ്ദേഹത്തെ പ്രസിധനാക്കിയത് . അശ്വമേധം , സരശയ്യ , തുലാഭാരം , പുതിയ ആകാശം പുതിയ ഭൂമി , സര്‍വേ കല്ല്‌ , കൂട്ട് കുടുംബം തുടങ്ങി ചരിത്രത്തില്‍ ഇടം നേടിയ ധാരാളം നാടകങ്ങള്‍ അദ്ദേഹം എഴുതി . നിരവധി സിനിമകള്‍ക്ക്‌ തിരക്കഥയും രചിച്ചിട്ടുണ്ട് . " ഒളിവിലെ ഓര്‍മ്മകള്‍ " ഇദ്ദേഹത്തിന്റെ ആത്മകഥയാണ് . ഇദ്ദേഹം സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടുണ്ട് ജയില്‍ വാസം അനുഭവിച്ചിട്ടുമുണ്ട്  . കേരളത്തില്‍ കംമ്യൂനിസ്ട്ടു പ്രസ്ഥാനം വളര്‍ത്തുന്നതില്‍ സുപ്രഹാന പങ്കു വഹിച്ച വ്യക്തിയാണ് തോപ്പില്‍ ഭാസി .









Friday, July 29, 2011

മിയാന്‍ താന്‍സന്‍


ഹിന്ദുസ്ഥാനി സംഗീത ചരിത്രത്തിലെ ഏറ്റവും മഹാനായ ഗായകന്‍ - അതാണ്‌ താന്‍സന്റെ വിശേഷണം . അക്ബര്‍ ചക്രവര്‍ത്തിയുടെ സദസ്സിലെ ഗായകരില്‍ പ്രമുഖന്‍ ആയിരുന്നു താന്‍സന്‍ . 1506  ഇല്‍ ഗ്വാളിയാരിനു സമീപത്തുള്ള ബെഹത് എന്നാ ഗ്രാമത്തില്‍ ജനിച്ചു . സംഗീതത്തില്‍ അപാര പണ്ഡിതനായിരുന്ന വൃന്താവനിലെ  സ്വാമി ഹരി ദാസ്  താന്‍സനെ സംഗീതം പഠിപ്പിച്ചു . പാഠങ്ങള്‍ എല്ലാം വളരെ വേഗം അവന്‍ പഠിച്ചു . മുഹമ്മദ്‌ ഖുസ് എന്നാ മുസ്ലിം സിദ്ധന്റെ അനുന്ഗ്രഹം താന്‍സനെ ഉയരത്തിലേക്ക് നയിച്ച്‌ വെന്നാണ്  വെപ്പ് . 

വൈകാതെ അദ്ദേഹം അക്ബര്‍ ചക്രവര്‍ത്തിയുടെ കൊട്ടാരത്തിലെ ആസ്ഥാന ഗായകന്‍ ആയി . വലിയ ഗായകരോടൊപ്പം ചേര്‍ന്ന് അദ്ദേഹം പുതിയ രാഗങ്ങള്‍ക്ക് രൂപം കൊടുത്തു. സംഗീതത്തെപറ്റി പ്രതിപാദിക്കുന്ന ധാരാളം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചു . ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രസിദ്ധമായ ദ്രുപദ് പദങ്ങളില്‍ മാത്രമാണ് അദ്ദേഹം രചനകള്‍ നിര്‍വഹിച്ചത് . മുഗള്‍ സദസ്സിലെ വിദേശ മുസ്ലിം സംഗീതഞ്ഞരുമായും അറിവ് പങ്കു വയ്ക്കാന്‍ താന്‍സന് കഴിഞ്ഞു . 

ഗ്വാളിയാര്‍ രാജാവായിരുന്ന രാജ മാന്‍സിംഗ് തോമറും പുത്രന്‍ വിക്രംജിത്തും താന്‍സന്റെ ഉയര്‍ച്ചയില്‍ പങ്കു വഹിച്ചവരായിരുന്നു . പിന്നീട് രാമചന്ദ്രബെഗേല  രാജാവിന്റെ കൊട്ടാരത്തിലും എത്തി , അദ്ദേഹത്തിന്റെ രാജധാനിയില്‍ നിന്നാണ് താന്‍സന്‍ മുഗള്‍ കൊട്ടാരത്തിലേക്ക് പോയത് . ഓരോ ഗാനാലാപനത്തിന് ശേഷവും അദേഹത്തിന് ചക്രവര്‍ത്തി വിലപിടിച്ച സമ്മാനങ്ങളും നല്‍കിയിരുന്നു .  

" ദീപക്  "  ഗാനമാലപിച്ചു തീജ്വാലകള്‍ സൃഷ്ടിച്ചു -  " മേഖമാല്‍ഹാര്‍ "  രാഗമാലപിച്ചു തീ കെടുത്തുകയും ചെയ്തു ഈ മഹാ ഗായകന്‍ എന്ന് അദ്ദേഹത്തിന്റെ സിധിയെപറ്റി നിരവധി കഥകള്‍  ഉണ്ട് . അക്ബര്‍ ചക്രവര്‍ത്തിയുടെ കൊട്ടാരത്തില്‍ വച്ച് 80  - )0   വയസില്‍ താന്‍സന്‍ ഇഹലോകവാസം വെടിഞ്ഞു . കുട്ടി ആയിരുന്നപ്പോള്‍ അദ്ദേഹത്തെ അനുന്ഗ്രഹിച്ച "മുഹമ്മദ്‌ ഖുസ് " എന്നാ മുസ്ലിം സിദ്ധന്റെ ഖബരിനടുതാണ് താന്സനെയും സംസ്കരിചിരിക്കുന്നത് .



ഉസ്താദ് അല്ലാരഖാ


അവന്റെ കൈകള്‍ വെറുതെ ഇരിക്കില്ല , എപ്പോളും താളം പിടിച്ചുകൊണ്ടിരിക്കും . വിരല്ക്കൊണ്ട് തട്ടിയാല്‍ ശബ്ദം ഉണ്ടാക്കുന്നതെന്തും അവനു വാദ്യ ഉപകരണങ്ങള്‍ ആയിരുന്നു . തീരെ കുട്ടി ആയിരുന്നപ്പോള്‍ അടുക്കളയിലെ പാത്രങ്ങളില്‍ അവന്‍ താളം പിടിച്ചു വളര്‍ന്നപ്പോള്‍ ലോകം മുഴുവന്‍ അവന്റെ വിരല്‍ ചലനങ്ങള്‍ക്ക് വേണ്ടി കാതോര്‍ത്തു, പ്രത്യേകിച്ചു പാചാത്യ ലോകം , തബലവായനയില്‍ ലോക പ്രശസ്തനായ അല്ലരഖയുടെ ജീവചരിത്രമാണ് പറയുന്നത്.

1919  ഇല്‍ ജമ്മുവില്‍ ആയിരുന്നു അല്ലാരഖയുടെ ജനനം . കുട്ടിയായിരിക്കുമ്പോള്‍ തന്നെ നാടകം കാണാന്‍ കിട്ടിയിരുന്ന ഒരവസരവും അല്ലാരാഖ പാഴക്കില്ലായിരുന്നു . നാടകങ്ങളില്‍ അവനെ ഏറ്റം കൂടുതല്‍ ആകര്‍ഷിച്ചത് തബല ആയിരുന്നു . അത് മാത്രം ശ്രദ്ധിച്ചിരുന്ന അവന്‍ വീട്ടില്‍ പോയാല്‍ സ്റ്റേജിലെ  തബല വായനക്കാരന്‍ ചെയ്തതുപോലെ പാത്രങ്ങളില്‍ താളം പിടിക്കുമായിരുന്നു . പതിനൊന്നാം വയസില്‍ തബല പഠനം തുടങ്ങി . പ്രശസ്തനായ ലാല്‍ അഹമദ് ആയിരുന്നു ആദ്യ ഗുരു . പിന്നീട് ഉസ്താദ് ആശിക് അലിഖാന്റെ കീഴിലും പഠിച്ചു . അതോടെ സ്വന്തമായി കച്ചേരികള്‍ നടത്താന്‍ അദ്ദേഹം പ്രാപ്തനായി . 

കുറേകാലം ലാഹോറില്‍ പോയി കാധിര്‍ ബാക്ഷിന്റെ ശിഷ്യനായി തബല പഠിത്തം നടത്തി , ലാഹോര്‍ റേഡിയോയില്‍ അല്ലാരഖയുടെ തബല വായന പ്രക്ഷേപണം ചെയ്യുകയും ചെയ്തു . ആദ്യമായി ഓള്‍ ഇന്ത്യ റേഡിയോയുടെ ചരിത്രത്തില്‍ തബല കച്ചേരി പ്രക്ഷേപണം ചെയ്യുന്നത് അന്നാണ് . പിന്നീട് ബോംബയില്‍ എത്തിയ അല്ലാരാഖ താളങ്ങളെ പറ്റി മൂന്നു വര്ഷം പഠനം നടത്തി . പ്രശസ്തിയിലേക്കുയര്‍ന്ന അദ്ദേഹം പണ്ഡിറ്റ്‌ രവിശങ്കര്‍ , ഉസ്താദ് അലി അക്ബര്‍ഖാന്‍ എന്നിവര്‍ക്കൊപ്പം വിദേശ പര്യടനം നടത്തി . എത്ര സമയം നിര്‍ത്താതെ തബല വായിച്ചാലും അദ്ദേഹത്തിന്റെ കൈകള്‍ക്ക് യാതൊരു ക്ഷീണവും ഉണ്ടാകാരില്ലന്നു പറയപ്പെടുന്നു . കല്‍ക്കട്ടയില്‍ ഒരു പരുപാടിയില്‍ നിര്‍ത്താതെ അദ്ദേഹം ഏഴു മണിക്കൂര്‍ തബല വായിച്ചതായി പറയപ്പെടുന്നുണ്ട് . അല്ലാരാഖ ഇരുപത്തി നാല് ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനവും നിര്‍വഹിച്ചു .  

ഏഷ്യയിലും യൂറോപ്പിലും തബലയെ പ്രശസ്തമായ ഒരു വാദ്യ ഉപകരണം ആക്കി മാറ്റാന്‍ അല്ലാരഖക്ക് കഴിഞ്ഞു . തബലയില്‍ താളത്തിന്റെ ആനന്ദ ഭാവങ്ങള്‍ ആവിഷ്കരിച്ച മഹാനായ ആ സംഗീതന്ജന്റെ ഹൃദയതാളം 2000  ഫെബ്രുവരി 3  നു എന്നന്നേക്കുമായി നിലച്ചു . 

കടപ്പാട് : ഗൂഗിള്‍ 

Wednesday, July 27, 2011

ഇന്ത്യന്‍ സംഗീത വിസ്മയം - സൈഗാള്‍

രണ്ടു കൈവഴികളില്‍ കൂടിയുള്ള മഹാ പ്രവാഹമാണ് ഇന്ത്യന്‍ സംഗീതം . ഹിന്ദുസ്ഥാനി സംഗീതവും - കര്‍ണാടക സംഗീതവും . യേത് കാലത്താണ് എവിടെ വച്ചാണ് ഇവ രണ്ടായി പിരിഞ്ഞത് എന്ന് കൃത്യമായി കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല . കര്‍ണാടക സംഗീതം ദക്ഷിണ ഇന്ത്യ യുടെ മനസില്ക്കൂടി പരന്നു ഒഴികിയപ്പോള്‍ ഹിന്ദുസ്ഥാനി സംഗീതം ഉത്തരെന്ദ്യയുടെ ഹൃദയത്തില്‍ തരംഗങ്ങള്‍ ഉയര്‍ത്തി . ഭാരതീയ സംഗീതത്തിന് വേദങ്ങള്‍ ഓളം പഴക്കമുണ്ടെന്ന് പണ്ഡിതന്മാര്‍ പറയുന്നു . സംഗീതത്തെക്കുറിച്ച് ഭാരതത്തില്‍ ഉണ്ടായ ആദ്യ കൃതി എ ഡീ നൂറിനും ഇരുനൂരിനും ഇടയില്‍ എഴുതപ്പെട്ട " നാരദീയ ശിക്ഷ " ആണെന്ന് പൊതുവേ കരുതപ്പെടുന്നു . സംഗീതത്തിലെ രാഗം , കാലം ഇവയെപ്പറ്റി ഒക്കെ ഇതില്‍ പരാമര്‍ശിക്കുന്നുണ്ട് .  

സംഗീതത്തെ പറ്റി ശാസ്ത്രീയമായി  പരാമര്‍ശിക്കുന്ന ആദ്യത്തെ ആദികാരിക ഗ്രന്ഥം " സംഗീത രട്നാകരമാണ് " . ഈ കൃതി എഴുതിയത് കാശ്മീര്‍ രാജാവിന്റെ കൊട്ടാരത്തില്‍ താമസിച്ചിരുന്ന ശാരന്ഗ് ദേവനാണ് . ഇത് പതിമൂന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടതാണെന്ന് കരുതപ്പെടുന്നു . ഏകദേശം ഈ കാലത്ത് തന്നെ ആയിരിക്കാം ഇന്ത്യന്‍ സംഗീതം ഹിന്ദുസ്ഥാനി എന്നും കര്‍ണാടക സംഗീതം എന്നും രണ്ടായി പിരിഞ്ഞതും .  ഹിന്ദുസ്ഥാനി സംഗീതം പിറവി എടുത്തത് നൂറ്റാണ്ടുകള്‍ക്കു മുന്‍പേ നിലവില്‍ ഇരുന്ന " പ്രബന്ദ് " എന്നാ സംഗീത രീതിയില്‍ നിന്നാണെന്നു കരുതപ്പെടുന്നു . 

ഹിന്ദുസ്ഥാനി സംഗീതത്തിന്റെ വളര്‍ച്ചക്ക് വലിയ പ്രചോതനം ആയി തീര്‍ന്ന പേര്‍ഷ്യന്‍ സംസ്കാരത്തിന്റെ സ്വാദീനം , തബലയും , സിതാറും , സാരോടുമെല്ലാം അതിരുകല്‍ക്കപ്പുരെത്തുനിന്നു ഇന്ത്യന്‍  സംഗീതത്തിന്റെ ദര്‍ബാറില്‍ സ്ഥാനം പിടിച്ചു .  ഹിന്ദിയുടെ ജീവരക്തത്തില്‍ സംഗീതത്തിന് പ്രിയങ്കരമായ ഉറുദുവും കലര്‍ന്ന് ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ഹൃദയ ഭാഷ ആയിമാറി . 

ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ലോകത്തില്‍ സൂര്യനെ പോലെ പ്രകാശം ചൊരിഞ്ഞ മഹാ സംഗീതന്ജന്‍ ആണ് അക്ബര്‍ ചക്രവര്‍ത്തിയുടെ ആസ്ഥാന ഗായകന്‍ ആയിരുന്ന " താന്‍സന്‍ " . അദ്ദേഹം ദീപക് രാഗം പാടിയപ്പോള്‍ ദീപങ്ങള്‍ ജ്വലിച്ചു , മേഖ മല്‍ഹാര്‍ പാടിയപ്പോള്‍ മേഖങ്ങള്‍ മഴ പൊഴിച്ച് . ആ വഴിയിലൂടെ നൂറ്റാണ്ടുകള്‍ ആയി എത്ര എത്ര സംഗീതന്ജന്‍മാര്‍ മഴപെയ്യിക്കുകയും ദീപങ്ങള്‍ ജ്വലിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു . അതില്‍ പ്രധാനിയാണ്‌ സൈഗാള്‍ ..... 




"ജമ്മുവിലെ ഒരു സൂഫി സിദ്ധന്റെ കുടിലില്‍ പന്ത്രണ്ടാം വയസിലാണ് ഞാന്‍ ജനിച്ചത്‌  " സംഗീത ലോകം കണ്ട അനശ്വരനായ കുന്ദന്ലാല്‍ സൈഗാളിന്റെ വാക്കുകള്‍ ആണിവ . ജമ്മു സംസ്ഥാനത്ത് 1904  ഇല്‍ ജനിച്ച സൈഗാള്‍ നാടോടി ഗാനങ്ങള്‍ കേട്ടാണ് വളര്‍ന്നത്‌ . തന്‍  കേട്ട ഗാനങ്ങള്‍ എങ്ങനെ മനസ്സില്‍ തട്ടും വിധം പാടാമെന്ന് ആ കുട്ടി മനസിലാക്കി . അമ്മ പാടിയിരുന്ന ഭജന ഗാനങ്ങളും അവനെ സംഗീതത്തോട്‌ കൂടുതല്‍ അടുപ്പിച്ചു . ഗാനങ്ങള്‍ മടുരമായി ആലപിക്കുവാനുള്ള കഴിവ് അവനു ജന്മസിദ്ധമായിരുന്നു . രോഗിയായി കിടപ്പിലായ സഹോദരന് ആശ്വാസത്തിനായി ഒരു ഗുരുവിനെ വരുത്തി സംഗീതം പഠിപ്പിക്കാന്‍ തുടങ്ങി . പക്ഷെ , മുറിക്കു പുറത്തിരുന്നു ഗുരുവിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് പാട്ട് പഠിച്ചത് സൈഗാള്‍ ആയിരുന്നു . പാട്ടില്‍ മാത്രമല്ല അഭിനയത്തിലും  അവനു താല്പര്യം ഉണ്ടായിരുന്നു . ജമ്മുവിലെ രാമലീല ആക്ഹോഷങ്ങള്‍ക്ക് നാടകങ്ങളില്‍ സീതയുടെ വേഷം കെട്ടി അവന്‍ നന്നായി അഭിനയിച്ചു . 

പഠനത്തില്‍ പിന്നോട്ടായിരുന്ന അവനെയും കൂട്ടി ഒരുനാള്‍ അമ്മ ഒരു സിദ്ധന്റെ അടുത്തെത്തി . " ഇതൊന്നും കാര്യമാക്കേണ്ട അവന്‍ ഭാവിയില്‍ കീര്‍ത്തിമാനാവും   "  സിദ്ധന്‍  അമ്മയെ അറിയിച്ചു . അവനു പാടി പ്പടിക്കം ഒരു സ്തോത്രവും സിദ്ധന്‍ ചൊല്ലിക്കൊടുത്തു . എന്തെങ്കിലും ആവശ്യം വന്നാല്‍ ഭാവിയില്‍ തന്നെ വന്നു കാണാനും നിര്‍ദേശിച്ചു . കാലങ്ങള്‍ കടന്നുപോയി ഒരു ദിവസം പെട്ടന്ന് അവനു ശബ്ദം വരാതെയായി , പത്താം വയസില്‍ ആയിരുന്നു ഈ സംഭവം ..  എന്തൊക്കെ ചികില്‍ത്സ ചെയ്തിട്ടും ശബ്ദം തിരിച്ചു കിട്ടിയില്ല അപ്പോളാണ് സിദ്ധനെ പറ്റി ഓര്‍ത്തത്‌ . ഉടന്‍തന്നെ അമ്മയെയും കൂട്ടി സിദ്ധന്റെ അടുത്തേക്ക് പോയി . നിങ്ങളെ കാത്തിരിക്കുകയായിരുന്നു ഞാന്‍ എന്നാണു സിദ്ധന്‍ അവരോടു പറഞ്ഞത് . രണ്ടു വര്‍ഷക്കാലം ഇനി പാടേണ്ട അതിനു ശേഷം ഞാന്‍ തന്ന ശ്ലോകം സാദകം ചെയ്തു പരിശീലിക്കുക . സിദ്ധന്‍ പറഞ്ഞത് സൈഗാള്‍ അനുസരിച്ച് . രണ്ടു വര്ഷം കഴിഞ്ഞപ്പോള്‍ അവനു തന്റെ ശബ്ദം തിരിച്ചു കിട്ടി , പന്ത്രണ്ടാം വയസില്‍ ആയിരുന്നു ഇത് . സൈഗാള്‍ എന്നാ സംഗീതന്ജന്റെ ജീവിതം ഇവിടെ തുടങ്ങുകയായിരുന്നു . 

ജമ്മു മഹാരാജാവായിരുന്ന പ്രതാപ് സിംഗ് ന്റെ കൊട്ടാരത്തില്‍ പന്ത്രണ്ടാം വയസില്‍ അവന്‍ അരങ്ങേറ്റവും നടത്തി . അവിടെ ഉണ്ടായിരുന്ന സംഗീത വിദ്വാന്മാര്‍ എല്ലാം സൈഗാലെ അഭിനന്ദിച്ചു . രാജാവ് സമ്മാനങ്ങളും നല്‍കി .  പിന്നീട് റയില്‍ വെയില്‍  ടൈം  കീപ്പറുടെ ജോലിയില്‍ പ്രവേശിച്ചു . ഇവിടെ വച്ച് ഇംതിയാസ് എന്നാ സാരംഗി വിദ്വാന്‍ സൈഗാളിന്റെ കഴിവ് തിരിച്ചറിഞ്ഞു , പിന്നീട് കല്‍ക്കട്ടയില്‍ വച്ച് ബോരല്‍ എന്നാ സംഗീത സംവിടായകനുമായി പരിചയപ്പെട്ടു അത് സൈഗാളിന്റെ ജീവിതത്തിലെ വഴിത്തിരിവായി .  

വൈകാതെ സൈഗാള്‍ കല്കട്ട ന്യൂ തിയേറ്ററിലെ ആര്ടിസ്ടായി . പിന്നീട് സിനിമക്ക് പാടാനും അഭിനയിക്കാനും അവസരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി . അദ്ദേഹം നായകനായി പാടി അഭിനയിച്ച " ദേവദാസ് " വലിയ വിജയം നേടി . പിന്നീട് സംഗീത സാമ്രാട്ടുകള്‍ ആയിരുന്ന ടാന്സന്റെയും സുന്ദര്‍ ദാസിന്റെയും ജീവിതത്തെ ആദാരമാക്കി എടുത്ത സിനിമകളിലും സൈഗാള്‍ പാടി  അഭിനയിച്ചു അവയും വലിയ വിജയമായിരുന്നു . സൈഗാളിന്റെ കണ്ടനാളത്തിന് അസുഖം ആയിരുന്ന സമയത്ത് സംഗീത സംവിധായകം ബോസ്സിന്റെ ആവശ്യം അനുസരിച്ച് പ്രത്യേക ശബ്ദത്തില്‍ അദ്ദേഹം ഒരു ഗാനം ആലപിച്ചു . ക്രൂനിംഗ് എന്നാ സമ്പ്രദായം തുടങ്ങിയത് ഇങ്ങനെ ആണ് . 

സൈഗാലിനു ആയുസ് കുറവാണെന്ന് കുട്ടിക്കാലത്ത് തന്നെ ജോല്സ്യന്മാര്‍ പ്രവചിച്ചിരുന്നു . അതിനാല്‍ പ്രശസ്തിയിലേക്ക് കുതിക്കുംബിലും മരണഭയം അദ്ദേഹത്തിനുണ്ടായിരുന്നു . അക്കാലത്ത് മദ്യപാന ശീലവും തുടങ്ങി . എന്നിട്ടും മുപ്പത്തി ആര് ചിത്രങ്ങളില്‍ അദ്ദേഹം പാടി അഭിനയിച്ചു . മരിക്കുന്നതിനു ഒരു വര്ഷം മുന്‍പ് വരെ അദ്ദേഹം സംഗീത ലോകത്ത് സജീവമായിരുന്നു . 1947  ഇല്‍ നാല്പത്തിമൂന്നാം വയസില്‍ അദ്ദേഹം അന്തരിച്ചു . 





Sunday, July 24, 2011

നിത്യതയില്‍ അലിഞ്ഞ മലയാള സാഹിത്യകാരന്മാര്‍

പൌലോ കോയെലോ ജനിച്ചതെവിടയാണ് ?? ഒരു പ്രയാസാവുമില്ല അതറിയാന്‍ എന്സിക്ലോപീടിയയും ഇന്റര്‍നെറ്റും നമ്മുടെ സഹായത്തിനുണ്ട് . ഹെമിഗ് വേ യുടെ കൃതികള്‍ ഏതൊക്കെ അതും ഈ വിതത്തില്‍  നമ്മുക്ക് വളരെ എളുപ്പത്തില്‍ കണ്ടു പിടിക്കാം . എന്നാല്‍ മലയാളത്തിന്റെ കാര്യത്തില്‍ ഇതല്ല സ്ഥിതി . സാഹിത്യ ചരിത്ര ഗ്രന്ഥങ്ങള്‍ ഒക്കെ നമ്മുക്കുന്ടെങ്കിലും അതൊക്കെ സാധാരണക്കാരന് അപ്രാപ്യം ആണ് . ഇക്കാര്യത്തില്‍ ഇന്റര്‍നെറ്റും അത്രക്ക് വളര്‍ച്ച പ്രാപിച്ചിട്ടില്ല . നമ്മുടെ സാഹിത്യകാരന്മാരെ കുറിച്ച് ഒറ്റ നോട്ടത്തില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ പോലും അത്ര എളുപ്പത്തില്‍ ശേഖരിക്കുക പ്രയാസം . പ്രത്യേകിച്ചു മണ്മറഞ്ഞു പോയ സാഹിത്യകാരന്മാരുടെ  വിവരങ്ങള്‍ . . 

ചീരാമകവി  :

മലയാളത്തിലെ ആദികവി എന്നറിയപ്പെടുന്നത് ചീരാമകവി ആണ്  . ചീരമകവി രചിച്ച രാമച്ചരിതമാണ് മലയാളത്തിലെ ആദ്യ കാവ്യം . തമിഴും മലയാളവും കലര്‍ന്ന പാട്ട് ഭാഷയിലാണ് രാമചരിതം രചിക്കപ്പെട്ടത്‌ . രാമായണത്തില്‍ രാമനും രാവണനും തമ്മിലുള്ള യുദ്ധം വര്‍ണിക്കുന്ന ഭാഗമാണ് രാമചരിതത്തിന്റെ വിഷയം .  ചീരമകവിയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യം അല്ല . എ ഡീ 14  - ) 0  നൂറ്റാണ്ടില്‍ ആണ് അദ്ദേഹം ജീവിച്ചിരുന്നത് . 

നിരണം കവികള്‍  :  

മലയാളത്തിലെ ആദ്യകാല കവികളില്‍  മുന്‍ നിരയില്‍ ഉള്ളവരാണ് കണ്ണശ്ശന്മാര്‍ . തിരുവല്ലയിലെ നിരണം ദേശത്തു ജീവിച്ചിരുന്നതിനാല്‍ നിരണം കവികള്‍ എന്നും ഇവര്‍ അറിയപ്പെടുന്നു . രാമച്ചരിതത്തിനു ശേഷം ഉണ്ടായ പ്രശസ്ത കൃതികള്‍ ഇവരുടെതാണ് . നിരണം കവികള്‍ നാല് പേരായിരുന്നു . കരുനെശന്‍ , മാധവപ്പണിക്കര്‍ , ശങ്കരപ്പണിക്കര്‍ , രാമപ്പണിക്കര്‍ . കരുനെശന്‍ മലയാളത്തിലും സംസ്കുതത്തിലും ഒരേ പോലെ കവിത എഴുതാന്‍ തക്ക മഹാ പണ്ഡിതന്‍ ആയിരുന്നു . 

1350  നും 1450  നും ഇടക്കാണ് നിരണം കവികള്‍ ജീവിച്ചിരുന്നത് എന്ന് കരുതപ്പെടുന്നു . നിരനത്തുള്ള  തൃക്ക പാലെശ്വര ക്ഷേത്രത്തിനടുത്താണ്  ഇവര്‍ ജീവിച്ചിരുന്ന കണ്നശന്‍ പറമ്പ് . ഭഗവദ്  ഗീതയ്ക്കു മലയാളത്തില്‍ ആദ്യ വിവര്‍ത്തനം ഉണ്ടാക്കിയത് മാധവപ്പണിക്കര്‍ ആണ് . ശങ്കരപ്പനിക്കാരുടെ പ്രധാന കൃതി ഭാരതമാലയാണ് . കണ്ണശ കൃതികളില്‍ ഏറ്റം പ്രസിദ്ധം രാമപ്പണിക്കാരുടെ  " കണ്ണശ രാമായണം " ആണ് . എഴുത്തച്ചന്‍ രാമായണം എഴുതുന്ന കാലത്തിനു മുന്‍പുണ്ടായ കണ്ണശ രാമായണത്തിന് അക്കാലത്ത് ഏറെ പ്രചാരം ഉണ്ടായിരുന്നു . 

ചെറുശ്ശേരി നമ്പൂതിരി :


ശുദ്ധ മലയാള ഭാഷയുടെ സൗന്ദര്യവും ശക്തിയും ആദ്യമായി തെളിഞ്ഞു കാണുന്നത് കൃഷ്ണ ഗാഥ എന്നാ കൃതിയില്‍ ആണ് . കൃഷ്ണ ഗാഥ രചിച്ചത് ചെറുശ്ശേരി ആണ് . ഇദ്ദേഹത്തെക്കുറിച്ച്  കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല 1375 നും 1475  നും ഇടയില്‍ ആണ് ജീവിച്ചിരുന്നത് . പുനത്തില്‍ സങ്കരന്‍ നമ്ബിടിയാണ് ചെറുശ്ശേരി എന്നാ പേരില്‍ അറിയപ്പെടുന്നത് എന്ന് കരുതപ്പെടുന്നു . കോലത്തു നാട്ടിലെ കേരളവര്‍മ രാജാവിന്റെയും ഉദയ വര്‍മ്മ രാജാവിന്റെയും സദസ്യന്‍ ആയിരുന്നു ചെറുശ്ശേരി . ഉദയ വര്‍മ്മ രാജാവിന്റെ ആവശ്യ പ്രകാരം ആണ് കൃഷ്ണ ഗാഥ  രചിച്ചത് എന്ന് പറയപ്പെടുന്നു . കൃഷ്ണപ്പാട്ട് എന്നും ഈ കാവ്യത്തിനു പേരുണ്ട് .

പൂന്താനം :

ജ്ഞാനപ്പാന  എന്ന ഒറ്റ കൃതിയിലൂടെ മലയാളിയുടെ മനസ്സില്‍ സ്ഥിര പ്രതിഷ്ഠ നേടിയ കവിയാണ്‌ പൂന്താനം . ഭക്തി നിറഞ്ഞ ഇദ്ദേഹത്തിന്റെ കവിതകള്‍ സാധാരണക്കാര്‍ക്ക് പോലും വായിച്ചു മനസിലാക്കാവുന്നതാണ് .

പെരിന്തല്‍ മന്നക്ക്  അടുത്തുള്ള കീഴാട്ടൂരിലാണ് ഇദ്ദേഹത്തിന്റെ ജനനം . പൂന്താനം എന്നത് കുടുംബ പേരാണ് . സരിയായ പേരറിയില്ല . ജീവിതകാലത്തെക്കുരിച്ചും സംശയം ഉണ്ട് . 1545 ഇല്‍ ജനിച്ച പൂന്താനം 1640 ഇല്‍ മരിച്ചു എന്ന് കണക്കാക്കപ്പെടുന്നു . പൂന്താനത്തിന്റെ ആദ്യ കൃതി സന്താന ഗോപാലം പാനയാണ് . ഭാഷ കര്‍ണാമൃതം , ദശാവതാര സ്ത്രോത്രങ്ങള്‍ ഇവയും പൂന്താനം രചിച്ചതായി കരുതപ്പെടുന്നു ..

എഴുത്തച്ചന്‍ :


ആധുനിക മലയാള ഭാഷയുടെ പിതാവ് എന്നാണ് തുന്ജത്തു രാമാനുജന്‍ എഴുത്തച്ചന്‍ അറിയപ്പെടുന്നത് . തമിഴും മലയാളവും കൂടിക്കലര്‍ന്ന മലയാളത്തെ ഇന്നത്തെ രൂപത്തില്‍ ആക്കി എടുക്കുന്നതില്‍ എഴുത്തച്ചന്‍ വലിയ സംഭാവനകള്‍ നല്‍കി . മലയാളത്തിന്റെ ഇതിഹാസങ്ങള്‍ ആയ ആദ്യാത്മ രാമായണം കിളിപ്പാട്ട് , മഹാഭാരതം കിളിപ്പാട്ട് ഇവ രചിച്ചത് എഴുത്തച്ചന്‍ ആണ് . മലപ്പുറം ജില്ലയിലെ തിരൂരാണ് അദ്ദേഹം ജനിച്ചത്‌ . പതിനാറാം നൂറ്റാണ്ടില്‍ ആണ് എഴുത്തച്ചന്‍ ജീവിച്ചിരുന്നത് എന്ന് കരുതപ്പെടുന്നു .


ഭാഗവതം കിളിപ്പാട്ട് , ദേവീ മഹാത്മ്യം , ബ്രമാണ്ട പുരാണം , ഹരിനാമ കീര്‍ത്തനം , ശതമുഖപുരാണം തുടങ്ങിയ കൃതികളും ഇദ്ദേഹത്തിന്റെ ആണന്നു പറയപ്പെടുന്നു 

കുഞ്ചന്‍ നമ്പ്യാര്‍ :


മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത എഴുത്തുകാരനാണ്‌ കുഞ്ചന്‍ നമ്പ്യാര്‍ . തുള്ളല്‍ പ്രസ്ഥാനം ഇദ്ദേഹമാണ് തുടങ്ങി വച്ചത് . പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കില്‍ കിള്ളിക്കുരിശി മംഗലം ആണ് നമ്പ്യാരുടെ ജനന സ്ഥലം . ഇദ്ദേഹം ജനിച്ച കലക്കത്ത് ഭവനം ഇപ്പോളും ഉണ്ട് . 1675 നും 1785 നും ഇടയിലാരിക്കണം കുഞ്ചന്‍ നമ്പ്യാര്‍ ജീവിച്ചിരുന്നത് . നമ്പ്യാരുടെ മിഴാവ് എന്ന വാദ്യ ഉപകരണം ഇപ്പോളും അമ്പലപ്പുഴ ക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടുണ്ട് . കളയാന സൌഗന്ദികം , കിരാതം , സ്യമന്തകം , ഖോശയാത്ര , ത്രിപുര ദഹനം തുടങ്ങിയ തുള്ളല്‍ പാട്ടുകള്‍ നമ്പ്യാരുടെ യാണ് . ശ്രീകൃഷണ ചരിതം മണിപ്രവാളം എന്ന കാവ്യവും ഇദ്ദേഹത്തിന്റെ തന്നെ .

ഓ. ചന്ദുമേനോന്‍ :

മലയാളത്തിലെ ആദ്യത്തെ ലക്ഷണം ഒത്ത നോവലിന്റെ രചയിതാവാണ് ഓ ചന്ദു മേനോന്‍ .  ഇന്ദുലേഖ എന്ന ആ നോവല്‍ തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റം വലിയ സംഭാവന .1847 ഇല്‍ തലശ്ശേരിയില്‍ ആണ് ഇദ്ദേഹം ജനിച്ചത്‌ . പൂര്‍ണമായ പേര് പയ്യാരത്തു ചന്ദുമേനോന്‍ . പരമ്പരാഗത രീതിയില്‍ സംസ്കൃത പഠനം നടത്തി പിന്നീട് ഇംഗ്ലീഷും പഠിച്ചു . പഠനത്തിനു ശേഷം വക്കീല്‍ ഗുമസ്തനായി ജോലി ചെയ്തു , പിന്നീട് ജഡ്ജി വരെ ആയി . ചന്ദു മേനോന്റെ ആദ്യ കൃതി ആണ് ഇന്ദുലേഖ . ശാരദ  എന്ന നോവല്‍ ഇദ്ദേഹം എഴുതി തുടങ്ങി എങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല 1899 ഇല്‍ ഇദ്ദേഹം അന്തരിച്ചു.

നാലപ്പാട്ട് നാരായണ മേനോന്‍ :
 
വിക്ടര്‍ ഹ്യുഗോയുടെ പാവങ്ങള്‍ എന്ന ലോകപ്രസിദ്ധമായ നോവല്‍ മലയാളത്തിലേക്ക് തര്‍ജിമ ചെയ്ത സാഹിത്യകാരന്‍ ആണ് നാരായണ മേനോന്‍ .മലപ്പുറം ജില്ലയിലെ വന്നേരിയിലാണ് ഇദ്ദേഹം ജനിച്ചത്‌.  ഇംഗ്ലീഷും വേദാന്തവും പഠിച്ചു ഒപ്പം സംസ്കൃതവും . കയ്തപ്പൂ ആണ് ആദ്യ കവിത ഇദ്ദേഹം രചിച്ച "കണ്ണുനീര്‍ത്തുള്ളി " ഭാഷയിലെ മികച്ച വിലാപ കാവ്യങ്ങളില്‍ ഒന്നാണ് . ചക്രവാളം , പുളകാങ്കുരം , ലോകം , സുലോചന എന്നിവയാണ്  നാലപ്പാടിന്റെ മറ്റു കൃതികള്‍ 1887 ഇല്‍ ജനിച്ച ഇദ്ദേഹം 1954 ഇല്‍ അന്തരിച്ചു














Saturday, June 11, 2011

ലാ ദഹാമ !!



 ബെര്‍മുഡ ട്രയാംഗിളിലെ  അമ്പരപ്പിക്കുന്ന മറ്റൊരു കാര്യം അവിടെ ഇടയ്ക്കിടെ കണ്ടെത്തുന്ന ആളില്ല കപ്പലുകളാണ് . - പ്രേത കപ്പലുകള്‍ !! അറ്റലാന്റിക്കിലൂടെ സഞ്ചരിച്ചിട്ടുള്ള പല നാവികരും ഇത്തരം കപ്പലുകളെ പട്ടി സൂചിപ്പിച്ചിട്ടുണ്ട് . കടലില്‍ ലക്‌ഷ്യം ഇല്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഇത്തരം കപ്പലുകള്‍ കടല്‍ യാത്രക്കാര്‍ക്ക് എന്നും പേടി സ്വപ്നം ആയിരുന്നു . അനുശ്യ വാസമില്ലാതെ യെന്ത്രങ്ങളുടെ മുരള്‍ച്ചകള്‍ കേള്‍ക്കാതെ രാത്രിയും പകലും ഇവയിങ്ങനെ ഒഴുകി നടക്കും . രാത്രിയുടെ മങ്ങിയ വെളിച്ചത്തില്‍ മറ്റു കപ്പലുകളില്‍ നിന്ന് നോക്കിയാല്‍ ഇവ ഭീമാകാരങ്ങളായ രാക്ഷസ രൂപങ്ങളായി തോന്നും . ചിലപ്പോള്‍ മറ്റു കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കും ഇവ ദുരന്തമായി മാറാറുണ്ട് . പെട്ടന്ന് ഇരുട്ടിന്റെ മറവില്‍ പ്രത്യക്ഷപ്പെടുന്ന ഇവ മറ്റു കപ്പലുകളുമായി കൂട്ടിയിടിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട് . അങ്ങനെ ഉള്ള ഒരു അനാദ കപ്പലാണ് 1935  ഇല്‍ കണ്ടെത്തിയ " ലാ ദഹാമ " 

ഇംഗ്ലണ്ടിലെ ബ്രിസ്റൊളില്‍ നമ്കൂരമിട്ട " ആസ്ടെക്  " എന്നാ കപ്പലിലെ നാവികരാണ്  " ലാ ദഹാമ " എന്ന് വശങ്ങളില്‍ എഴുതിയിട്ടുള്ള ഒരു പ്രേത കപ്പല്‍ കണ്ടതായി ആദ്യം പറഞ്ഞത് . അവര്‍ ആ കഥ വിവരിച്ചത് ഇപ്രകാരം ആയിരുന്നു " അലഞ്ഞു തിരിഞ്ഞു നടന്ന ലാ ദാഹാമയില്‍ അവര്‍ കയറിപറ്റി എന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ യാത്ര സംബന്ധിച്ചുള്ള ലോഗ് ബുക്കുകളും , മറ്റു രേഖകളും എടുത്തു വെന്നും അവര്‍ പറഞ്ഞു . പുസ്തകത്തിനരികെ ക്യാപ്റ്റന്റെ പേനയും അവര്‍ കണ്ടു , പക്ഷെ കപ്പലിനകത്ത്  മൃതശരീരങ്ങളോ യാത്രക്കാര്‍ നേരിട്ട ദുരന്തത്തിന്റെ സൂചന നല്‍കുന്ന മറ്റെന്തെങ്കിലുമോ കണ്ടെത്താനായില്ല " . ബെര്‍മുഡ ഭാഗത്ത് ലക്ഷ്യ രഹിതമായി അലഞ്ഞു നടന്നിരുന്ന കപ്പലിന്റെ പുരന്തട്ടിലെ പായ്മരങ്ങളും രേടാരും തകര്‍ക്കപ്പെട്ടിരുന്നു . പക്ഷെ കപ്പലിന് നേരിട്ട ദുരന്തം എന്താണെന്ന് മാത്രം ആര്‍ക്കും പറയാന്‍ ആയില്ല  .

 ഇതിനിടെ ആസ്ടെക് കപ്പലിലെ നാവികര്‍ പറഞ്ഞ കഥയ്ക്ക് തുടര്‍ച്ചയും ഉണ്ടായി . ആസ്ടെക്  തുറമുഖത്തുനിന്ന് തിരിച്ചു പോയ ശേഷം ബ്രിസ്റോള്‍ തുറമുഖത്ത് ഒരു ഇറ്റാലിയന്‍ കപ്പല്‍ അടുത്തു " റെക്സ് " എന്നായിരുന്നു കപ്പലിന്റെ പേര് , അവരും ഒരു കഥ പറഞ്ഞു " ബെര്‍മുഡ പ്രദേശത്തു കൂടി സഞ്ചരിക്കുമ്പോള്‍ അലഞ്ഞു തിരിഞ്ഞു നടന്ന ഒരു കപ്പല്‍ കണ്ടു എന്നും അതിന്റെ പേര് " ലാ ദഹാമ " എന്നായിരുന്നു എന്നും . തങ്ങള്‍ കാണുമ്പോള്‍ ആ കപ്പല്‍ മുങ്ങാന്‍ തുടങ്ങുകയായിരുന്നു , യാത്രക്കാരെയും ജീവനക്കാരെയും രേക്ഷിച്ചുവെന്നും  റെക്സിലെ നാവികര്‍ പറഞ്ഞു . തുടര്‍ന്ന് തങ്ങള്‍ നോക്കി നില്‍ക്കുമ്പോള്‍ തന്നെ കപ്പല്‍ മുങ്ങിത്താനുവെന്നും അവര്‍ വിവരിച്ചു . 

എന്നാല്‍ അസ്റെക്കിലെ നാവികര്‍ അത് നിഷേദിച്ചു . കപ്പല്‍ മുങ്ങി പോയിരുന്നു എങ്കില്‍ തങ്ങള്‍ അതിനെ കാനില്ലന്നായിരുന്നു അവരുടെ വാദം . കപ്പല്‍ തങ്ങള്‍ കണ്ടുവെന്നും അതില്‍ കയറി എന്നും കപ്പലിലെ ലോഗ് ബുക്കും മറ്റും എടുത്തുവെന്നും തെളിവ് സഹിതം അവര്‍ വാധിച്ച്ചപ്പോള്‍ ലാ ദാഹാമയുടെ കഥ കൂടുതല്‍ കുഴഞ്ഞു മറിഞ്ഞു . അപ്പോള്‍ ഒരു ചോദ്യം  ഉയര്‍ന്നു " മുങ്ങിപ്പോയ ഒരു കപ്പല്‍ വീണ്ടും ജലോപരിതലത്തിലേക്ക് വരുമോ " ??? സാദ്യത ഇല്ലാന്നാണ്‌ ഉത്തരം എങ്കിലും , സാധിച്ചേക്കാം എന്ന് പറയുന്ന നാവികരും ഉണ്ട് . 

1872  ഇല്‍ ഇങ്ങനെ വേറെ ഒരു കപ്പലിനെയും കണ്ടെത്തി അതാണ്‌ " മേരി സെലസ്റ്റി " . അട്ടലാന്റിക്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഈ കപ്പലിന് എന്ത് പറ്റിയെന്നോ അതിലെ യാത്രക്കാര്‍ എവിടെപോയി എന്നോ ആര്‍ക്കും അറിയാനായില്ല .  




അനാഥ കപ്പലുകളുടെ കൂട്ടത്തില്‍ " കരോള്‍ ഡിയറിന്‍ഗിന്റെ " കഥ ആവേശകരമാണ് . 1921  ഇല്‍ ബെര്‍മുഡ ട്രയാങ്ങിളിനോട് അടുത്തു  അറ്റലാന്റിക്കിലാണ്  ഈ കപ്പല്‍ കണ്ടെത്തിയത് . കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരാണ് ഈ കപ്പല്‍ ആദ്യമായി കണ്ടെത്തിയത് . വടക്കന്‍ കരോളിനാക്ക് സമീപം  ' ഡയമണ്ട് ഷോള്‍ഡു' കടലിലായിരുന്നു ഈ കപ്പല്‍ . അഞ്ചു പായ്മരങ്ങളും ഉയര്‍ന്നു നില്‍ക്കുന്ന സാമാന്യം വലിയ ഒരു കപ്പല്‍ . കോസ്റ്റ് ഗാര്‍ഡുകള്‍ അത്ഭുടപ്പെട്ടു ! കാരണം അപകടത്തില്‍ പെട്ടതായി ഒരു കപ്പലും തങ്ങളെ അറിയിച്ചിട്ടില്ല എന്ന് അവര്‍ ഓര്‍ത്ത്‌ . ഏതായാലും ഉദ്യോഗസ്ഥര്‍ ആ കപ്പലില്‍ പരിശോദന നടത്തി . അത്ഭുടപ്പെടുത്തുന്ന കാഴ്ചകളാണ് അവര്‍ ആ കപ്പലില്‍ കണ്ടത് . 

 നിശബ്ദം ആയിരുന്നു ആ കപ്പലിന്റെ അകം മുഴുവന്‍ . ഒരു പൂച്ചക്കുട്ടി കരഞ്ഞുകൊണ്ടിരിക്കുന്നു . മറ്റാരെയും കപ്പലില്‍ കണ്ടില്ല . എല്ലാം പെട്ടന്നുപെക്ഷിച്ച്ചു യാത്രക്കാരെല്ലാം ഇറങ്ങിപ്പോയ പ്രതീതി . ഭക്ഷണ മേശയില്‍ അവഷിസ്തങ്ങള്‍ പാത്രങ്ങളില്‍ ഇരിക്കുന്നു . കസേരകള്‍ പിന്നിലേക്ക്‌ തള്ളിയിട്ടപോലെ കിടക്കുന്നു . കപ്പലിലെ ദിശ അറിയാനുള്ള ഉപകരണങ്ങളോ രേഖകളോ കണ്ടെത്താനായില്ല , അതുപോലെ ലൈഫ് ബോട്ടുകളും , കപ്പലിന്റെ വശങ്ങളില്‍ കൊവേനികള്‍ തൂക്കിയിട്ടിരിക്കുന്നു  . അപ്പോള്‍ ഒരു കാര്യം വ്യക്തമായി കപ്പല്‍ യാത്രികരും ഉദ്യോഗസ്ഥരും കപ്പല്‍ ഉപേക്ഷിച്ചു പോയതാണ് , പക്ഷെ .........  എന്തുകൊണ്ട് ??? എപ്പോള്‍ ??? ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം കിട്ടിയില്ല . അതിലെ ഒരു യാത്രികനെപോലും പിന്നീട് ആരും കണ്ടതുമില്ല .. രഹസ്യം ഒളിപ്പിച്ചു ബെര്‍മുഡ വീണ്ടും കുടു കുടാ ചിരിക്കുന്നു !!!!!







Friday, June 10, 2011

ലാറ്റിന്‍ അമേരിക്ക - II

തെക്കേ  അമേരിക്കയുടെ  വൈവിദ്യങ്ങള്‍ കണ്ടു നടക്കുന്ന ഞങ്ങള്‍ ഇപ്പോള്‍ ക്യൂബയിലാണ്  .. തലസ്ഥാന നഗരിയായ ഹവാനയില്‍ എത്തിയിട്ട് ദിവസം രണ്ടാകുന്നു . ലോകചരിത്രത്തില്‍ വളരെ തലയെടുപ്പോടുകൂടി നില്‍ക്കുന്ന ചെറിയ ഒരു രാഷ്ട്രം , ഫിടെല്‍ കാസ്ട്രോ എന്ന കമ്മുണിസ്റ്റു നേതാവിന്റെ ജന്മനാട് .  ക്യുബയെപറ്റി എഴുതണം എന്ന ആഗ്രഹത്തില്‍ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ കുത്തിക്കുറിച്ചിട്ടു നടക്കുന്നതിനിടയില്‍ ആണ് അപ്രതീക്ഷിതമായി ഒരു എക്സിബിഷന്‍ കാണാന്‍ ഇടയായത് . അതിനാല്‍ ആദ്യം അതില്‍ ഞാന്‍ കേട്ടറിഞ്ഞ ഒരു നിഗൂടതെയപ്പറ്റി എഴുതാം എന്ന് കരുതി . അതെ കുട്ടിക്കാലം മുതല്‍ കേട്ട എന്നാല്‍ നിജസ്ഥിതി ശാസ്ത്ര ലോകത്തിനു പോലും ഇതുവരെ കണ്ടത്താന്‍ കഴിയാത്ത ആ നിഗൂഡ നീര്‍ച്ച്ചുഴിയെപറ്റി തന്നെ , ചെകുത്താന്റെ ത്രികോണം !!

 ശാസ്ത്രം അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്നു . പ്രപഞ്ച  രഹസ്യങ്ങളുടെ ചുരുലഴിക്കുന്നതിനു അത് മനുഷ്യനെ സഹായിച്ചു . പൂര്നമായല്ലന്കിലും കുറെ ഒക്കെ പ്രകൃതി ശക്ത്തികളെ നിയന്ത്രിക്കാനും അത് മനുഷ്യനെ പ്രാപ്തനാക്കി . കോടാനു കോടി പ്രകാശ വര്‍ഷങ്ങള്‍ക്കപ്പുരത്തുള്ള നക്ഷത്രങ്ങളെ കണ്ടെത്തിയതുമുതല്‍ പരമാനുവില്‍ ഒളിഞ്ഞിരിക്കുന്ന അപാര ശക്തിയെ ഉപയോഗപ്പെടുത്താന്‍ വരെ ശാസ്ത്രത്തിനു കഴിഞ്ഞു . ദൂരത്തെ വേഗം കൊണ്ട് കീഴടക്കി , ചന്ദ്രനില്‍ കാലു കുത്തി , ജനിതക രഹസ്യം കണ്ടെത്തി ജീവന്റെ പകര്‍പ്പുമെടുത്തു . എന്നാല്‍  ഇതെല്ലാം സാധിച്ച ശാസ്ത്രത്തിനു പൂര്‍ണമായും ഉത്തരം നല്‍കാന്‍ സാധിക്കാത്ത ചില രഹസ്യങ്ങള്‍ ഇപ്പോളും അവശേഷിക്കുന്നു അതും മനുഷ്യന്റെ കണ്‍ വെട്ടത്തു . 

വിമാനങ്ങളെയും കപ്പലുകളെയും വീഴ്ത്തുന്ന ബെര്‍മുഡ ത്രികോണം , ഉണ്ടന്നോ ഇല്ലന്നോ പറയാന്‍ സാധിക്കാത്ത അറ്റലാന്റിക്സ് എന്ന സമുദ്ര നഗരം , എവിടെയാണെന്ന് അറിയാതെ മനുഷ്യനെ മോഹിപ്പിക്കുന്ന  എല്‍ ഡൊരാടോ എന്ന സ്വര്‍ണ നഗരം , ഹിമാലയത്തിലെ താമസക്കാരനായ യെതി അങ്ങനെ എത്ര എത്ര ചുരുളഴിയാത്ത രഹസ്യങ്ങള്‍ . 



ബെര്‍മുഡ ട്രയാംഗിള്‍ !! അനന്ത വിശാലമായ അറ്റലാന്റിക് സമുദ്രത്തിലെ പേടിപ്പെടുത്തുന്ന ജലപ്പരപ്പ് . നൂറ്റാണ്ടുകളായി സമുദ്ര സഞ്ചാരികള്‍ക്ക് പേടി സ്വപ്നമായി നില കൊള്ളുന്ന നിഗൂടതയുടെയും , മരണത്തിന്റെയും അനന്ത വിശാലത . ഓളങ്ങള്‍ ഇല്ലാത്ത സ്വച്ഛന്തമായ ഇന്ദ്ര നീലന്ജോരികള്‍  ഉണര്‍ത്തുന്ന  സമുദ്രം . അതിന്റെ അഗാതതയില്‍ അസ്തമിച്ചുപോയ സമുദ്രയാനങ്ങളും , വിമാനങ്ങളും എത്രയെന്നു ആര്‍ക്കുമറിയില്ല . എങ്ങനെയാണ് ഇത് സംഭവിച്ചതെന്നും നിഗൂഡം .. ഒരു കാര്യം മാത്രം എല്ലാവര്‍ക്കുമറിയാം അറ്റലാന്റിക്കിലെ ഈ പ്രദേശം വിജനത തലം കെട്ടിയ ഈ ജലഭാഗം അപകടകാരിയാണ് . 

ബെര്‍മുഡ ത്രികോണത്തില്‍ കപ്പലുകളും വിമാനങ്ങളും പെട്ടന്ന് അപ്രത്യക്ഷമാകുന്നതിന് കാരണങ്ങള്‍ തിരക്കി ഒട്ടേറെ അന്വേഷണങ്ങള്‍ നടന്നിട്ടുണ്ട് . ആ പ്രദേശത്തെ കടലിന്റെ സ്വഭാവം , അപ്രതീക്ഷിതമായി ഉണ്ടാകുന്ന കൊടുംകാറ്റു , കടലിനടിയിലെ കാന്തിക ശക്തി തുടങ്ങി ദുര്ഭൂതങ്ങള്‍ വരെ കാരണങ്ങള്‍ ആയി നിരത്തി എന്നാല്‍ ആര്‍ക്കും പൂര്‍ണമായ ഉത്തരം നല്‍കാന്‍ ഇതേ വരെ സാധിച്ചിട്ടില്ല . കടലിലെ ശക്തമായ ജല പ്രവാഹം ( ഗള്‍ഫ്‌ സ്ട്രീം ) മൂലം ഉണ്ടാകുന്ന ശക്തമായ തിരമാല ആണ് കുഴപ്പങ്ങള്‍ക്കെല്ലാം കാരണം എന്ന് വാദിക്കുന്നവരും ഉണ്ട് . എന്നാല്‍ വിമാനങ്ങളെ വീഴ്ത്താന്‍ തിരക്കാവില്ലന്നു ആ വാദം ഉയര്‍ത്തിയവര്‍ തന്നെ സമ്മതിക്കുന്നു .  


 
ബെര്‍മുഡ ട്രയാങ്ങിളിലെ അമ്പരിപ്പിക്കുന്ന മറ്റൊരു കാര്യം , ഇവിടെ ഇടയ്ക്കിടെ കണ്ടെത്തുന്ന ആളില്ല കപ്പലുകളാണ് . - പ്രേതകപ്പലുകള്‍ !! അറ്റലന്റിക്കിലെ സന്ച്ചാരത്തിനിടയില്‍ പല നാവികരും ഇത്തരം കപ്പലുകളെ പട്ടി പറഞ്ഞിട്ടുണ്ട് . കടലില്‍ അലഞ്ഞുതിരിയുന്ന ഇത്തരം കപ്പലുകള്‍ കടല്യാട്രക്കാര്‍ക്ക് പേടി സ്വപ്നംമാണ് . മനുഷ്യവാസമില്ലാതെ , യന്ത്രങ്ങളുടെ മുരന്ച്ച്ച കേള്‍ക്കാതെ രാത്രിയും പകലും ഇവയിങ്ങനെ ഒഴുകി നടക്കും .  രാത്രിയുടെ മങ്ങിയ വെളിച്ചത്തില്‍ മറ്റുകപ്പലുകളില്‍ നിന്ന് നോക്കിയാല്‍ ഇവ ഭീമാകാരങ്ങളായ രാക്ഷസ രൂപങ്ങളായി തോന്നും . ചിലപ്പോള്‍ മറ്റു കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കും ഇവ ദുരന്ത കാരണമാവാറുണ്ട് . പെട്ടന്ന് ഇരുട്ടില്‍ നിന്ന് പ്രത്യക്ഷപ്പെടുന്ന അവ കപ്പലുകളും ബോട്ടുകലുമായി കൂട്ടിയിടിച്ച സംഭവം ഉണ്ടായിട്ടുണ്ട് . ഇതില്‍ ഒരു ഉദാഹരണം ആണ് 1935 -  ഇല്‍ ഇങ്ങനെ കണ്ടത്തിയ " ലാ ദഹാമ " എന്ന പ്രേത കപ്പല്‍ ! ( ഇതിനെപറ്റി ഞാന്‍ അറിഞ്ഞ കുറെ കാര്യങ്ങള്‍ അടുത്തുതന്നെ  പോസ്റ്റ്‌ ചെയ്യുന്നതാണ് )

ബെര്‍മുഡ ട്രയാങ്ങിളില്‍  എന്ത്  സംഭവിക്കുന്നു  . അതിലൂടെ  പോകുന്ന  കപ്പലുകളും മുകളില്‍  കൂടെ  പോകുന്ന വിമാനങ്ങളും എവിടെപ്പോയി  മറയുന്നു  എന്നെ  ചോദ്യങ്ങള്‍ക്ക്  ഒട്ടേറെ വിശദീകരണങ്ങള്‍  ഉണ്ട്  . കടലില്‍ പെട്ടന്നുണ്ടാകുന്ന  സുനാമി  പോലുള്ള തിരംമാലകള്‍ അല്ലെങ്കില്‍ കടല്‍ക്കൊള്ള എന്നിവ , എന്നാല്‍ തകര്‍ന്നതായി കരുതുന്ന കപ്പലുകലുടെയോ വിമാനങ്ങലുടെയോ അവശിഷ്ടം കണ്ടത്താന്‍ സാധിക്കാത്തത് " പ്രകൃതി ദുരന്തങ്ങള്‍ " എന്ന സാടുത്ത ഇല്ലാതാക്കുന്നു . ഈ സാഹചര്യത്തിലാണ്  വേറെ ചില വിശദീകരനങ്ങള്‍ക്ക് പ്രസക്തി അതിലൊന്ന്  അമേരിക്കയിലെ മനശാസ്ട്രന്ജന്‍ എഡ് സ്നാടെക്കാര്‍ മുന്നോട്ടു  വച്ച  തത്വം : അന്തരീക്ഷത്തില്‍ നമ്മുക്ക് കാണാന്‍ പറ്റാത്ത ഒട്ടേറെ തുരംകങ്ങളും കൊനാരുതിയില്‍ ഉള്ള അരിപ്പകളും ഉണ്ട് , ബെര്മുടയില്‍ ഇതുവരെ കാണാതെ പോയ വിമാനങ്ങളും കപ്പലുകളും ഈ അരിപ്പയില്‍ കിടക്കുന്നതായി താന്‍ ഉള്ക്കന്നു കൊണ്ട് കണ്ടു എന്നതാണ് വാദം . 

അന്തരീക്ഷത്തില്‍ ഉണ്ടാകുന്ന കൂറ്റന്‍ അരിപ്പകളും തുരങ്കങ്ങളും കപ്പലുകളെയും വിമാനങ്ങളെയും അവയുടെ ഉള്ളിലേക്ക് വലിച്ചെടുക്കുകയാനട്രെ . വലിച്ചെടുക്കുക മാത്രമല്ല ,ഏവ  വമ്പന്‍ ചുഴി പോലെ    ച്ചുട്ടിക്കരങ്ങിക്കൊണ്ടിരിക്കുന്നു . അത്തരം ചുഴികള്‍ ഭൂമിയുടെ വടക്കുനിന്നും തെക്കോട്ട്‌ സഞ്ചരിക്കുന്നു , ഒടുവില്‍ ആ ചുഴികള്‍ ചെന്ന്  നില്‍ക്കുക അന്റാര്‍ട്ടിക്ക  ദൃവത്തിലാണ് . പിന്നീട് ഈ ചുഴികള്‍ അതിലുല്ലവയെ വലിച്ചു പുറത്തിടുന്നു . 

അന്തരീക്ഷത്തിലുള്ള കാന്തിക ശക്തിമൂലമാനെന്നതാണ് മറ്റൊരു വാദം കാന്തിക ശക്തിയുടെ ഭാഗമായി യെന്ട്രങ്ങളുടെ മാത്രമല്ല മനുഷ്യ മനസിന്റെയും സമതുലനാവസ്ഥ നഷ്ടപ്പെടുന്നു . ഇത് മൂലം  തീരുമാനങ്ങള്‍  പാളിപ്പോകുന്നു അങ്ങനെ ദിശ നഷ്ടപ്പെട്ടു അഭാധത്തില്‍ ദുരന്തത്തില്‍ ചെന്ന് പതിക്കുന്നു . അങ്ങനെ എല്ലാത്തിനെയും വലിച്ചടുപ്പിക്കുന്ന കാന്തികഷക്തിയാണ് ബെര്‍മുടയില്‍ എന്ന് വിശ്വസിക്കുന്നവര്‍  ഏറയാണ് . 

 വടക്കന്‍ അമേരിക്കയുടെ തെക്കന്‍ തീരത്തുനിന്ന് തെക്കോട്ട്‌ ക്യുബ , ഹെയ്ത്തി  , പ്യുര്ടോ  റിക്കോ  എന്നിവയുടെ കടലോരങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശം . അവിടെ നിന്ന് അറ്റലാന്റിക്കിന്റെ വിശാലതയില്‍ മരതക മോതിരം പോലെ നിലകൊള്ളുന്ന ബര്‍മുഡ ദ്വീപുകള്‍ ഇവയെല്ലാം ഉള്‍ക്കൊള്ളുന്ന സമുദ്രഭാഗമാണ്  " ബെര്‍മുഡ ട്രയാംഗിള്‍  " !!! 

മഹാ നാവികനായ കൊളംബസിനെ പോലും ബെര്‍മുഡ ഭയപ്പെടുത്തിയിട്ടുണ്ട്‌ . ആ പ്രദേശത്തുകൂടി പോകുമ്പോള്‍ ഒരു തീഗോളം കടലില്‍  വീഴുന്നത് കണ്ടു വെന്നും വടക്കുനോക്കി യെന്ട്രത്തിന്റെ സൂചികള്‍ ദിക്കറിയാതെ വട്ടം  കറങ്ങിയിരുന്നു  വെന്നും പറയപ്പെടുന്നു  .  അറ്റലാന്റിക്കില്‍ ഒരു വമ്പന്‍ ചിലന്തിയെപ്പോലെ വല വിരിച്ചിരിക്കുകയാണ് ബെര്‍മുഡ . അവിടെ കാണാതായ കപ്പലുകള്‍ക്കും വിമാനങ്ങള്‍ക്കും കയ്യും കണക്കുമില്ല പാ കപ്പലുകള്‍ മുതല്‍ അത്യാധുനിക യുദ്ധ കപ്പലും ആണവ ശക്തി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ആടുനിക മുങ്ങിക്കപ്പലും ആ നിരയില്‍ പെടും .   പക്ഷെ നൂറ്റാണ്ടുകള്‍ പിന്നിടുംബോളും  ബെര്‍മുഡ നീണ്ടു നിവര്‍ന്നു കിടക്കുന്നു , ഭയാനകമായ രഹസ്യവും ഒളിപ്പിച്ചു , അടുത്ത  ഇരയെയും  കാത്ത്  ........













Saturday, June 4, 2011

ലാറ്റിന്‍ അമേരിക്ക - 1

അങ്ങനെ ഞാനും എന്റെ കാനറി പക്ഷിയും യാത്ര തുടരുന്നു . കാനറിയുടെ മണ്ണില്‍ നിന്നും ഞങ്ങള്‍ പിന്നെ പോയത് തെക്കേ അമേരിക്കയിലെ രണ്ടാമത്തെ വലിയ രാജ്യമായ അര്‍ജെന്റിനായിലെക്കാന് . അതെ ലോക പ്രശസ്തരായ ഒരു പാട് കാല്‍പന്തു കളിക്കാരെ ലോകത്തിനു സംഭാവന ചെയ്ത അര്‍ജെന്റിന . ഡിയാഗോ  മാരടോനയുടെയും , ലിഒണേല്‍ മെസ്സിയുടെയും , ഗബ്രിയേല്‍ ബാട്ടിസ്ട്ടുട്ടയുടെയും , ടെവേസീന്റെയും ഒക്കെ ജന്മം കൊണ്ട് പുണ്യമായി തീര്‍ന്ന അര്‍ജെന്റിനായിലേക്ക്  ....

                                     അര്‍ജെന്റിന 
 തലസ്ഥാന നഗരിയിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ റൂമില്‍ ഞാനും എന്റെ കാനറിയും , സമയം പാതിരാത്രിയോടടുക്കുന്നു . ഞാന്‍ കുത്തിക്കുറിക്കുന്നത് ആകാംഷയോടെ നോക്കി അവള്‍ എന്റെ അടുത്തുതന്നെ പാതി അടഞ്ഞ മിഴിയുമായി ഇരിക്കുകയാണ് .  ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ രണ്ടാം സ്ഥാനമാണ് വലുപ്പത്തില്‍ അര്‍ജെന്റിനയ്ക്ക് . ഒന്നാം സ്ഥാനം ബ്രസിലിനാണെന്ന് നേരത്തെ പറഞ്ഞു കഴിഞ്ഞല്ലോ !! ബൊളീവിയ , ചിലി , പരാഗ്വേ , ഉറുഗ്വേ , ബ്രസില്‍ എന്നിരാജ്യങ്ങള്‍ അര്‍ജെന്റിനയുമായി അതിര്‍ത്തി പങ്കിടുന്നു .  1500  - കളില്‍ സ്വര്‍ണവും വെള്ളിയും തേടി ഈ പ്രദേശത്തെത്തിയ സ്പയിന്‍കാര്‍ ആണ് അര്‍ജെന്റിന എന്നാ പേര് ഈ നാടിനു നല്‍കിയത് . റോമന്‍ ഭാഷയില്‍ വെള്ളിക്കു " അര്‍ജെന്റം " എന്നാണു പേര് .


ബ്യൂണസ് ഐരിസ് ആണ് അര്‍ജെന്റിനായുടെ തലസ്ഥാനം . സ്പയിന്കാര്‍ മൂന്നു നൂറ്റാണ്ടോളം ഇവിടം അടക്കിവാണു . അതിനാല്‍ തന്നെ ഇവിടുത്തെ ദേശീയ ഭാഷ സ്പാനിഷ്  ആണ് . ഇവിടുത്തെ നാണയം പെസ്സോയും . റെഡ് ഇന്ത്യക്കാരുടെയും യൂറോപ്പ്കാരുടെയും പിന്മുറക്കാരായ " മെസ്ടിസോകലാണ് " ഇവിടുത്തെ ജനസംക്യയില്‍ ഭൂരിഭാഗവും .1800  കളില്‍ മെസ്ടിസോകള്‍ ഗൌചോസ് എന്നാ കൌബോയ്‌ രീതികളില്‍ ആകൃഷ്ടരായിരുന്നു . ഇന്ന് ഇവരുടെ എണ്ണം വളരെ കുറവാണ് .  അസാടോ കോണ്‍ കുയെരോ , പുച്ചെരോസ് , എമ്പാനടാസ് എന്നിവയോക്കയാണ് ഇവരുടെ ഇഷ്ട വിഭവങ്ങള്‍ . മാറ്റി എന്നാ ഒരിനം ലഹരി പാനീയവും ഇവര്‍ക്ക് പ്രിയപ്പെട്ടതാണ് .


ഫുട്ബോള്‍ ആണ് അര്‍ജെന്റിനക്കാരുടെ ഇഷ്ട വിനോദം . പാറ്റോ എന്നാ ഒരിനം കളിയിലും ഇവര്‍ താല്പര്യം കാണിക്കുന്നു . കുതിരപ്പുരത്തിരുന്നുകൊണ്ടുള്ള ഒരിനം കളിയാണ് പാറ്റോ .




ലോക ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റം പ്രശസ്തരും പ്രഗല്‍ഭരും ആയ കളിക്കാരില്‍ ഒരാളാണ് അര്‍ജെന്റിനായുടെ ഡിയാഗോ മറഡോണ.  1986  ലെ ലോകകപ്പ് ഫുട്ബോള്‍ അര്‍ജെന്റിനക്ക് നേടിക്കൊടുക്കുന്നതില്‍ മുഖ്യ പങ്കാണ് അദ്ദേഹം വഹിച്ചത് . ഇംഗ്ലണ്ട് ഇന്  എതിരെ 1986  ലോകകപ്പ് ഫൈനലില്‍ അദ്ദേഹം നേടിയ വിവാദ ഗോള്‍ " ദൈവത്തിന്റെ കൈ " എന്ന് വിശേഷിപ്പിക്കപ്പെടുന്നു . വിവാദങ്ങളില്‍ കുടുങ്ങിയ മാറഡോണ 1997  ഇല്‍ കളിയില്‍ നിന്നും വിട പറഞ്ഞു . 

അര്‍ജെന്റിനയെ ചിലി എന്നാ രാജ്യത്തില്‍ നിന്നും വേര്‍തിരിക്കുന്നത് ആന്ടീസ് പര്‍വതനിരയാണ് . പടിഞ്ഞാറന്‍ അര്‍ത്ഥഗോളത്തിലെ ഏറ്റം ഉയരം കൂടിയ കൊടുമുടിയായ അക്വാന്‍ കാഗുവ ആന്റീസിലാണ് . അറ്റലാന്റിക് സമുദ്രം വരെ വ്യാപിച്ചു കിടക്കുന്നതും അര്‍ജെന്റിനായുടെ മദ്യമെഖലയില്‍  ഉള്പ്പെടുന്നതുമായ പാമ്പ എന്നാ ഭൂപ്രദേശം ഭലഭൂഷ്ടിയുടെ കാര്യത്തില്‍ ലോകത്തിലെ തന്നെ മികച്ചതാണ് . തലസ്ഥാന നഗരിയായ ബ്യുനാസ്‌ ഐരിസ് ഈ പ്രദേശത്താണ് . വ്യാവസായിക കേന്ദ്രമായ ഈ പ്രദേശം ജനനിമിടമാണ് .

 അര്‍ജെന്റിനായിലെ ഇഗാക്കു വെള്ളച്ചാട്ടം തെക്കേ അമേരിക്കയിലെ തന്നെ ഒരു പ്രധാന വെള്ളച്ചാട്ടമാണ്. ഇതിനു മൂന്നു കിലോമീറ്ററോളം വീതിയുണ്ട്  ഉയരമാവട്ടെ എഴുപത്തിരണ്ടു മീറ്ററും .
1500  ഇല യൂറോപ്പുകാര്‍ ഇവിടെ എത്തുന്നതിനു മുന്‍പ് റെഡ് ഇന്ത്യക്കാരായിരുന്നു ഇവിടെ താമസിച്ചിരുന്നത് . 1516  ഇല്‍ ഇവിടെ എത്തിയ ജുവാന്‍ ഡി സോലിസ് ആണ് ഇവിടെ എത്തിയ ആദ്യ യൂറോപ്യന്‍ . അദ്ദേഹം സ്പയിന്‍ കാരനാണ് , തുടര്‍ന്ന് 300  വര്‍ഷത്തോളം സ്പയിന്കാര്‍ അര്‍ജെന്റിന ഭരിച്ചു . 1580 ഇല്‍ അവര്‍ ബ്യുനെസ് ഐരിസ് നഗരം സ്ഥാപിച്ചു . 





1810  ഇല്‍ ഈ നഗരം സ്വതന്ത്രമായ ഒരു സര്‍ക്കാരിന് രൂപം നല്‍കി 1816  ഇല്‍ അര്‍ജെന്റിന സ്പയിന്റെ അടിമത്വത്തില്‍ നിന്ന് പൂര്‍ണ്ണ സ്വാതന്ത്ര്യം  പ്രഖ്യാപിച്ചു . അര്‍ജെന്റിനായിലെ ടാന്ഗോ നിര്‍ത്തം വളരെ പ്രശസ്തമാണ് . ബ്യുനെസ് ഇരിസിലാണ് ഇത് വികാസം പ്രാപിച്ചത് . ടാന്ഗോ യുടെ രാജാവ് എന്നാണു കാര്‍ലോസ് ഗാര്സേല്‍ എന്നാ കലാകാരനെ വിശേഷിപ്പിക്കുന്നത് .
ഇന്ന് അര്‍ജെന്റിന ഒരുങ്ങുകയാണ് തെക്കേ അമേരിക്കയിലെ ഏറ്റം വലിയ ഫുട്ബോള്‍ മാമാങ്കത്തിന് വേദിയാകാന്‍ ( 2011  ജൂലൈ 1  - 24  ) അതെ ഈ വര്ഷം കോപ്പ അമേരിക്ക ഫുട്ബോള്‍ മാമാങ്കത്തിന് വേദിയാകുന്നത്‌ ഈ തലസ്ഥാന നഗരി ആണ് . 1993  നു ശേഷം കോപ്പ അമേരിക്കയില്‍ മുത്തമിടാന്‍ പറ്റാത്ത അര്‍ജെന്റിനായ്ക്ക് ഈ വര്ഷം അത് നേടി കൊടുക്കുമെന്ന് അവരുടെ സ്വന്തം " മെസ്സിഹ " പറഞ്ഞു കഴിഞ്ഞു . ഇവിടെ ഇപ്പോള്‍ തന്നെ ഉത്സവ ലഹരിയിലാണ് .. മെസ്സിയും , ടെവേസും , ഡി മരിയയും, അവര്‍ക്ക് കപ്പു നേടികൊടുക്കുമെന്നു ഈ നാട്ടുകാര്‍ പൂര്നംമായും വിശ്വസിക്കുന്നു .. വൈകുന്നേരങ്ങളില്‍ നാല് പേര്‍ കൂടുന്നിടത്തെ സംസാര വിഷയവും ഇത് തന്നെ ... കാല്‍പന്തു കളിയെ പ്രണയിക്കുന്ന ഒരു ജനതയുടെ മുഴുവന്‍ ആവേശവും ഇവിടെ കാണാന്‍ സാധിക്കും . ഞാനും എന്റെ പ്രീയ ഈ ടീമിന് ആശംസകള്‍ നേര്‍ന്നു , എന്റെ കാനറി അറിയാതെ , ഫുട്ബോള്‍ എന്നാല്‍ അത് ബ്രസില്‍ മാത്രമാണെന്ന് വിശ്വസിക്കുന്ന അവള്‍ എന്റെ ടീമിന് എതിരാണ് . ഇപ്പോള്‍  നേരം പര പര വെളുക്കാരായി , എന്റെ എഴുത്തും നോക്കി ഇരുന്ന അവള്‍ ഇപ്പോള്‍ എന്റെ തോളില്‍ ചാരി സുഖ നിദ്രയിലാണ് . എന്നെയും  ഉറക്കം വല്ലാതെ അലോസരപ്പെടുത്തുന്നു   . നാളെ വൈകുന്നേരം വരെ പരുപാടിയില്ലാത്തതിനാല്‍ സുഖം ആയി ഒന്ന് ഉറങ്ങണം എന്നാ ആഗ്രഹത്തോടെ ഞാനും അവളുടെ അടുത്തായി തലചായ്ച്ചു ...

Thursday, May 26, 2011

Paulo Coelho


Paulo Coelho was born in Rio de Janeiro, Brazil. He attended a Jesuit school. As a teenager, Coelho wanted to become a writer. Upon telling his mother this, she responded with "My dear, your father is an engineer. He's a logical, reasonable man with a very clear vision of the world. Do you actually know what it means to be a writer?" After researching, Coelho concluded that a writer "always wears glasses and never combs his hair" and has a "duty and an obligation never to be understood by his own generation," amongst other things.At 17, Coelho's introversion and opposition to following a traditional path led to his parents committing him to a mental institution from which he escaped three times before being released at the age of 20. Coelho later remarked that "It wasn't that they wanted to hurt me, but they didn't know what to do... They did not do that to destroy me, they did that to save me.

At his parents' wishes, Coelho enrolled in law school and abandoned his dream of becoming a writer. One year later, he dropped out and lived life as a hippie, traveling through South America, North Africa, Mexico, and Europe and becoming immersed in the drug culture of the 1960s. Upon his return to Brazil, Coelho worked as a songwriter, composing lyrics for Elis Regina, Rita Lee, and Brazilian icon Raul Seixas. Composing with Raul led to Paulo being associated with satanism and occultism, due to the content of some songs. In 1974, Coelho was arrested for "subversive" activities by the ruling military government, who had taken power ten years earlier and viewed his lyrics as left-wing and dangerous. Coelho also worked as an actor, journalist, and theatre director before pursuing his writing career.

In 1986, Coelho walked the 500-plus mile Road of Santiago de Compostela in northwestern Spain, a turning point in his life. On the path, Coelho had a spiritual awakening, which he described autobiographically in The Pilgrimage. In an interview, Coelho stated "[In 1986], I was very happy in the things I was doing. I was doing something that gave me food and water -- to use the metaphor in "The Alchemist", I was working, I had a person who I loved, I had money, but I was not fulfilling my dream. My dream was, and still is, to be a writer." Coelho would leave his lucrative career as a songwriter and pursue writing full-time.Writing career

In 1982 Coelho published his first book, Hell Archives, which failed to make any kind of impact. In 1986 he contributed to the Practical Manual of Vampirism, although he later tried to take it off the shelves since he considered it “of bad quality." After making the pilgrimage to Santiago de Compostela in 1986, Coelho wrote The Pilgrimage. The following year, Coelho wrote The Alchemist and published it through a small Brazilian publishing house who made an initial print run of 900 copies and decided not to reprint. He subsequently found a bigger publishing house, and with the publication of his next book Brida, The Alchemist became a Brazilian bestseller. The Alchemist has gone on to sell more than 65 million copies, becoming one of the best-selling books in history, and has been translated into more than 70 languages, the 71st being Maltese, winning the Guinness World Record for most translated book by a living author.

Since the publication of The Alchemist, Coelho has generally written one novel every two years including By the River Piedra I Sat Down and Wept, The Fifth Mountain, Veronika Decides to Die, The Devil and Miss Prym, Eleven Minutes, Like the Flowing River, The Valkyries and The Witch of Portobello. This dates back to The Pilgrimage; while trying to overcome his procrastination of launching his writing career, Coelho said "If I see a white feather today, that is a sign that God is giving me that I have to write a new book." Coelho found a white feather in the window of a shop, and began writing that day.

In total, Coelho has published 29 books. Two of them -- The Pilgrimage and The Valkyries -- are autobiographical, while the majority of the rest are fictional, although rooted in his life experiences. Others, like Maktub and The Manual of the Warrior of Light, are collections of essays, newspaper columns, or selected teachings. In total, Coelho has sold more than 100 million books in over 150 countries worldwide, and his works have been translated into 67 languages. He is the all-time bestselling Portuguese language author.

Currently, Coelho publishes short stories for Ode Magazine. Every issue devotes a page to Coelho for his writing pleasure.

Several of Coelho's books have been adapted into other media.

In 2004, Warner Bros. bought the rights to the film adaptation of The Alchemist. The project stalled and the movie never materialized, reportedly for problems with the script. At the 2008 Cannes Film Festival, Harvey Weinstein announced that he had bought the rights to the film and will serve as its producer.Laurence Fishburne is set to direct, and to play the eponymous character. The movie will have a reported budget of $60 million. Veronika Decides to Die has also been adapted into a screenplay by Das Films with Muse Productions and Velvet Steamroller Entertainment. The film began shooting on May 12, 2008 with Emily Young directing and Sarah Michelle Gellar starring.

In June '2007, Paulo Coelho announced The Experimental pousi Project, a collaborative project based on The Witch of Portobello

Related Links :
  1.  Pele  ( Edson Arantes do Nascimento )
  2. ലാറ്റിന്‍ അമേരിക്ക

Edson Arantes do Nascimento






Edson Arantes do Nascimento, più noto come Pelé (nato a Três Corações il 23 ottobre 1940), detto anche o rei ("il re"), è stato un grande calciatore brasiliano. È da molti considerato come il più forte giocatore di tutti i tempi.

Il nomignolo Pelé gli venne dato quando era ancora un ragazzino da un compagno di scuola e, sebbene il giocatore non abbia mai nascosto di non gradirlo, rimane l'appellativo con cui è stato consegnato alla storia del calcio, assieme a quelli di altri grandi, come Didì e Vavà, campioni del mondo nel 1958 e nel 1962. In realtà, Pelé ha sempre ricordato con orgoglio come il suo vero nome - con il quale vorrebbe essere appellato - cioè Edson, gli sia stato imposto in onore di Thomas Alva Edison.

Talento precoce, capace di sconvolgere le difese avversarie già a sedici anni, Pelé possedeva un dribbling ubriacante e un tiro formidabile perché potente e preciso. Non era molto alto, ma se la cavava egregiamente anche nei colpi di testa (e di testa segnò goal importanti anche ai Mondiali).

Con la nazionale brasiliana, egli vinse tre edizioni dell'allora Coppa Rimet (oltre che nel '58 e nel '62, anche nel 1970) (in quel Brasile militava anche il grande e sfortunto Garrincha, ridottosi in seguito a fare il parcheggiatore abusivo davanti al Maracanà ! e poi morto alcolizzato nel 1982) ed anche se non riuscirà mai, causa infortuni, a diventare capocannoniere di una edizione della Coppa del Mondo, il suo nome resterà sempre scritto nell'albo d'oro di questa competizione. Il suo goal realizzato alla Svezia nel 1958 è considerato (insieme a quello che realizzò Diego Armando Maradona contro l'Inghilterra) il più bel gesto tecnico realizzato nella fase finale di un campionato del mondo.

Pelé giocò nella squadra brasiliana del Santos dal 1956 al 1974 vincendo numerosi campionati brasiliani. Negli anni sessanta e settanta il Santos era considerata la squadra migliore al mondo tanto che essa girava il mondo disputando amichevoli con innumerevoli squadre, una sorta di Globe Trotters. Singolare è l'episodio in cui un arbitro "osò" espellere O Rei: il pubblico si imbestiali' a tal punto che Pelé rientrò in campo e fu l'arbitro stesso a dover abbandonare il rettangolo verde. Nel 1975, dopo un anno lontano dai campi di gioco, venne ingaggiato dai New York Cosmos, una modesta squadra americana che, grazie al suo apporto e a quello di Giorgio Chinaglia, riuscì a vincere lo scudetto statunitense nel 1977.

Dopo questa ennesima vittoria Pelé decise di ritirarsi dal mondo del calcio dopo aver realizzato 1281 gol, il più grande cannoniere della storia del calcio.

Pelé resterà per sempre sinonimo del calcio vero, quello fatto di allegria e spensieratezza, anche perché O' Rey tuttora è molto impegnato nel sociale e sfrutta la sua immagine, ormai un'icona in tutto il mondo, per girare spot a favore del calcio africano e dei popoli più bisognosi in generale. Per questi motivi Edson Arantes Do Nascimento detto "Pelé" rimarrà per sempre una pietra miliare del calcio.

A differenza di suoi illustri colleghi, Pelé ha preferito non fare l'allenatore di calcio: si è invece occupato di politica diventando anche ministro dello Sport in Brasile a metà degli anni Novanta.

Da anni lotta per l'educazione dei giovani contro l'uso di sostanze stupefacenti. Nonostante il suo impegno il suo stesso figlio è stato arrestato per spaccio di tali sostanze.

ലാറ്റിന്‍ അമേരിക്ക !!!

വൈവിദ്യങ്ങളുടെ നാട് എന്ന് ഇന്ത്യയെ വിശെശിപ്പിക്കാമെല്ലൊ ?? അതുപോലെ വൈവിദ്യങ്ങളുടെ ഭൂഖണ്ഡം എന്ന് വിളിക്കാവുന്ന പ്രദേശമാണ് " തെക്കേ അമേരിക്ക " അഥവാ " ലാറ്റിന്‍ അമേരിക്ക " . ഭൂപ്രകൃതിയിലും മനുഷ്യ സ്വഭാവത്തിലും ആ വൈവിദ്യം പ്രകടമാണ് . ആകാശത്തെ തൊട്ടുരുംമുന്ന ആന്ദീസ് പര്‍വതനിര  ഒരു ഭാഗത്ത് , അതി വിശാലമായ ആമസോണ്‍ നദി വേറെ ഭാഗത്ത് , പുകഞ്ഞു കൊണ്ടിരിക്കുന്ന  അഗ്നി പര്‍വതങ്ങള്‍ , ഭൂകമ്പങ്ങള്‍ നിറഞ്ഞ പ്രദേശങ്ങള്‍ , ഇതിനെല്ലാം പുറമേ മനുഷ്യ സ്പര്‍ഷമെല്‍ക്കാത്ത മഴക്കാടുകള്‍ അതെ " ആമസോണ്‍ " !! പിന്നെ അധികം ദൂരയല്ലാതെ ഭൂമിയിലെ തന്നെ ഏറ്റം വരണ്ട പ്രദേശമായ " അക്കാറ്റാമ മരുഭൂമി " !!

ലാറ്റിന്‍ അമേരിക്ക ഒരേ സമയം സമ്പന്നവും ദാരിദ്രവും ആണ്  . ലോകത്തില്‍ ഏറ്റം കൂടുതല്‍ കാപ്പിയും പഞ്ചസാരയും ഏത്തപ്പഴവും കയറ്റി അയക്കുന്നതില്‍ അവര്‍ മുന്‍പന്തിയില്‍ ആണ്.      " ലോകത്തിന്റെ പഞ്ചസാര കിണ്ണം " എന്നറിയപ്പെടുന്ന ക്യൂബ തെക്കേ അമേരിക്കയില്‍ ആണ് . എന്നാല്‍ . . .  മറ്റൊരു ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ കൊളംബിയ ബ്രൌണ്‍ ഷുഗര്‍ പോലുള്ള മയക്കുമരുന്നുകളുടെ ലോകത്തിലെ ഏറ്റം വലിയ വിപണിയും ആണ് ...

വിപ്ലവത്തിന്റെയും സാഹിത്യത്തിന്റെയും വിള ഭൂമിയാണ്‌   ലാറ്റിന്‍ അമേരിക്ക . ഛെ ഗുവേര , ഫിടെല്‍ കാസ്ട്രോ തുടങ്ങിയ വിപ്ലവ നക്ഷത്രങ്ങള്‍ , പാബ്ലോ നെടൂര , ഒക്ടാവിഒ പാസ്‌ തുടങ്ങിയ സാഹിത്യ കാരന്മാര്‍ , പെലെ ,മാറഡോണ , മെസ്സി  തുടങ്ങിയ കായിക താരങ്ങള്‍ . അതെ ലാറ്റിന്‍ അമേരിക്ക ലോകത്തിനു നല്‍കിയ സംഭാവനകള്‍ അങ്ങനെ നീളുന്നു ....

                                           ബ്രസീല്‍  


 ഈ പേര് കേള്‍ക്കുമ്പോള്‍ തന്നെ ഓര്‍മയില്‍ എത്തുന്നത് ഫുട്ബോള്‍ ആണ് , അത്രക്കാന്  ബ്രസീലുകാരുടെ ഫുട്ബാള്‍ പ്രണയം . ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ വലിപ്പം കൊണ്ടും ജന സംക്യ കൊണ്ടും ഒന്നാമതാണ് ബ്രസീല്‍ . ലോക രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനം . ലോകത്തിലെ വലിയ മഴക്കാടായ ആമാസോം പ്രദേശം , ഏറ്റം വലിയ നദിയായ ആമസോണ്‍ നദി എന്നിവയുടെ ഭൂരിഭാഗവും ബ്രസീളിലാനുള്ളത് . തെക്കേ അമേരിക്കന്‍ ഭൂഖന്ദ്ത്തിന്റെ  മദ്യത്തില്‍ ആയി സ്ഥിതി ചെയ്യുന്ന ബ്രസീലിന്റെ തലസ്ഥാനം ബ്രസീലിയ ആണ് , നാണയം റിയാലും , ഔദ്യോധിക ഭാഷ പോര്ടുഗീസും ...


                                               ബ്രസീല്‍ മരം

ബ്രെത്തോലെഷ്യ എക്ഷ്സെല്സ എന്ന് ശാസ്ത്രീയ നാമം ഉള്ള  " ബ്രസീല്‍ " എന്നാ വൃക്ഷം ഈ പ്രദേശത്തു ധാരാളമായി വളരുന്നു . ഈ വൃക്ഷത്തിന്റെ പേരില്‍ നിന്നാണ് ബ്രസീല്‍ എന്ന പേര് തന്നെ ലഭിച്ചത് . ബ്രസീല്‍ മരത്തിന്റെ കായ ഒരു പ്രധാന കയറ്റുമതി ഇനം കൂടിയാണ് . പതിനഞ്ചാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ നിന്നുള്ള കടന്നു കയറ്റം റെഡ് ഇന്ത്യന്‍ വംശജരുടെ തകര്‍ച്ചക്ക് ഇടയാക്കി . ഇന്ന് ബ്രസീലിലെ ജന വിഭാഗത്തില്‍ 60 % വെളുത്ത വര്‍ഗക്കാരാണ് .ഇത് കൂടാതെ യൂറോപ്പ് കാറും റെഡ് ഇന്ത്യന്മാരും ചേര്‍ന്ന മിശ്ര വര്‍ഗ്ഗവും ബ്രസീലില്‍ ഉണ്ട് , ഇവര്‍ "കബോക്ലോസേ " എന്നറിയപ്പെടുന്നു . വെള്ളക്കാരും ആഫ്രിക്കയില്‍ നിന്നെത്തിയ കരത്തവരും ചേര്‍ന്ന വര്‍ഗം " മുലാറ്റോസ് " എന്നനരിയപ്പെടുന്നത് . ഇപ്പോള്‍ ഇവിടെ റെഡ് ഇന്ത്യക്കാരുടെ ജനസംക്യ 1 % താഴയാണ് . 

ബ്രസീലിലെ വന്‍ നഗരങ്ങളായ റിയോ  ഡീ ജെനീറോ, സാവോ പോളോ എന്നിവയാണ് ജനസംക്യ കൂടുതല്‍ ഉള്ള പ്രദേശങ്ങള്‍ .ദരിദ്രരായ ബ്രസീലുകാര്‍ താമസിക്കുന്നത് ചേരികളിലും , അവയെ " ഫവാലാസ് " എന്ന് വിളിക്കുന്നു . ഇവിടുത്തെ പ്രധാന മതം ക്രിസ്തു മതം ആണ് അതില്‍ തന്നെ കത്തോലിക്ക വിഭാഗവും .പോര്ടുഗീസുകാരാന് ഇവിടെ ക്രിസ്തു മതം പ്രചരിപ്പിച്ചത് . ബ്രസീലിലെ റെഡ് ഇന്ത്യന്‍ വിഭാഗം " മാക്കുംബ , കണ്ടോബിള്‍ " തുടങ്ങിയ മതങ്ങളില്‍ വിശ്വസിക്കുന്നു .ബ്രസീലിന്റെ വടക്കന്‍ പ്രദേശത്തു ആമസോണ്‍ മഴക്കാടുകള്‍ വ്യാപിച്ചു കിടക്കുന്നു . ലോകത്തിലെ തന്നെ ഏറ്റം വലിയ മഴക്കാടുകള്‍ ആണ് " ആമസോണ്‍ " !! . ഈ മഴക്കാടുകളില്‍ ലോകത്തിലെ തന്നെ ഏറ്റം വലിയ കരണ്ട് തീനിയായ "കാപിബാരാ" , ലോകത്തിലെ ഏറ്റം വലിയ പാമ്പായ " അനാക്കൊണ്ടാ " ഇവയുടെ കേന്ദ്രമാണ് .  ഇവയെ കൂടാതെ ജാഗ്വാര്‍ , ടാപ്പിര്‍ എന്നീ വന്യ മൃഗങ്ങളും ഇവിടെ സുലഭംമായി ഉണ്ട് . 4000  - ത്തില്‍ അദികം സസ്യങ്ങള്‍ ഇവിടെ വളരുന്നു . .

 ആന്ടീസ് പര്‍വതത്തില്‍ നീന്നുല്ഭവിക്ചു ആമസോണ്‍ മഴക്കാടുകളില്‍ കൂടി ഒഴുകി അറ്റലാന്റിക് മഹാ സമുദ്രത്തില്‍ പതിക്കുന്ന ആമസോണ്‍ നദി ഈ മഹാ രാജ്യത്തില്‍ കൂടിയാണ് ഒഴുകുന്നത്‌ . ഈ സമുദ്രമാകട്ടെ " പിരാന " എന്നറിയപ്പെടുന്ന ഭീകരന്‍ മത്സ്യങ്ങളുടെ ആവാസ സ്ഥലാവും . യൂറോപ്യന്‍ കടന്നു കയറ്റത്തിന്റെ സ്വാദീനം ഇവരുടെ ഭക്ഷണത്തിലും പ്രകടമാണ് . നാട്ടിന്‍ പുറങ്ങളില്‍ ബീന്‍സ് , കസ്സവ , അരി ഇവക്കാന് പ്രചാരം ( കസ്സവ എന്നാല്‍ നമ്മുടെ കപ്പ തന്നെ ) .  പന്നി ഇറച്ചിയും ഉണക്കിയ ബീഫും കറുത്ത ബീന്‍സും ചേര്‍ത്തു തയ്യാറാക്കുന്ന ഫീയോട എന്ന വിഭവം ആണ് ഇവരുടെ ദേശീയ ആഹാരം . കാപ്പി ഇഷ്ട പാനിയവും . " ച്ചുരാസ്കോ " എന്ന് വിളിക്കുന്ന ആഹാരവും ഇവിടെ പ്രടാനമാണ് . പഴച്ചാര്‍ ചേര്‍ത്തു നിര്‍മിക്കുന്ന " ബാട്ടിടാസ് മാറ്റി ( വാറ്റിനു തുല്യം ) " ഇവിടുത്തുകാരുടെ ഇഷ്ട പാനിയം തന്നെ . 

മൂന്നു നൂറ്റാണ്ടോളം പോര്ടുഗീസുകാരുടെ അധീനതയില്‍ ആയിരുന്നു ബ്രസീല്‍ . 1807  - ഇല ഫ്രെഞ്ച് കാര്‍ ആക്രമിച്ചതിനെ തുടര്‍ന്ന് അവിടുത്തെ രാജാവായ ജോണ്‍ ബ്രസീലില്‍ എത്തുകയും റിയോ ടെ ജെനീരോയെ പോര്ടുഗീസ് സാമ്രാജ്യത്തിന്റെ തലസ്ഥാനം ആക്കുകയും ചെയ്തു .ജോണ്‍ രാജാവിന്റെ മകനായ പെട്രോ 1822  ഇല്‍ ബ്രസീലിന്റെ ഭരണം ഏറ്റെടുക്കുകയും സ്വതന്ത്രമായി പ്രേക്യാപിക്കുകയും ചെയ്തു . . 1841  ഇല്‍ പെട്രോ രണ്ടാമന്‍ ബ്രസീലിന്റെ ചക്രവര്‍ത്തി ആകുകയും ആ രാജ്യത്തെ അഭിവൃത്തിയിലേക്ക് നയിക്കുകയും ചെയ്തു . ഇദ്ദേഹത്തെ ബ്രസീലുകാര്‍ ദേശീയ നായകനായി കണ്ടു ആദരിക്കുന്നു . 1889 നവെമ്ബെര്‍ 15 നു ബ്രസീല്‍ രേപ്പബിക്കായി , ജെനരേല്‍ " മനോയാല്‍ ടിയോ ടോരോടോ ഫോണ്സേക്കയാണ് " ആദ്യ പ്രസിടന്റെ .

ബ്രസീലുകാരുടെ ഇഷ്ട വിനോദം ഫുട്ബാള്‍ ആണ് . അഞ്ചു തവണ ബ്രസീല്‍ ലോക ചാമ്പ്യന്‍ മാരായിട്ടുണ്ട് ( 1958 ,1962 , 1970 , 1994 , 2002 ) . ബ്രസീലുകാര്‍ തങ്ങളുടെ രാജ്യത്തെ " ഫുട്ബോളിന്റെ നാട് " എന്ന് വിശേഷിപ്പിക്കുന്നു . ഫുട്ബോളിന്റെ രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന "  പെലെ " ബ്രസീലുകാരനാണ് . ലിറ്റില്‍ ബേര്‍ഡ്  എന്നറിയപ്പെടുന്ന "ഗാരിന്‍ജ  " റൊണാള്‍ഡോ , റൊമാരിയോ , കാക്ക ഈ സൂപ്പര്‍ താരങ്ങളും ബ്രസീലുകാര്‍ തന്നെ . " ദി ആള്‍ക്കമിസ്റ്റ് " എന്ന നോവലിന്റെ രാജയിതാവായ കോയലോയെ ബ്രസീലിന്റെ വിശ്വ സാഹിത്യ കാരന്‍ എന്ന് വിശേഷിപ്പിക്കുന്നു ....

പെട്രോ അല്‍വാരിസ് കബ്രാള്‍  
 


 ഇന്നത്തെ ബ്രസീല്‍ ഉള്‍പ്പെടുന്ന ഭൂപ്രദേശം കണ്ടത്തിയ പോര്ടുഗീസ് നാവികനാണ് " പെട്രോ അല്‍വാരിസ് കബ്രാള്‍ " . ഇന്ത്യയിലേക്കുള്ള കപ്പല്‍ പാത കണ്ടെത്തിയ " വാസ്കോ ഡി ഗാമയുടെ " വഴി പിന്തുടര്‍ന്ന് 1500  ഇല്‍ യാത്ര തിരിച്ച കബ്രാള്‍ തെക്കേ അമേരിക്കയുടെ തീരത്ത്‌ വഴി തെറ്റി എത്തുകയും ആ പ്രദേശത്തിനു " ട്രൂ ക്രോസ് " എന്ന് പേരിടുകയും ചെയ്തു . എന്നാല്‍ പോര്ടുഗീസിലെ " മാനുവല്‍ " രാജാവ് ഇതിനു " ഹോളി ക്രോസ് " എന്ന് പേരിട്ടു . ഈ പ്രദേശമാണ് ഇന്നത്തെ ബ്രസീല്‍ . 1500  സെപ്റ്റംബര്‍  13  നു കബ്രാള്‍ കോഴിക്കോട്ടും എത്തിചെരുകയുണ്ടായി !!!


കടപ്പാട് :  ഈ വിവരങ്ങളെല്ലാം അറിയാവുന്ന ഭാഷയില്‍ പറഞ്ഞുതന്നു എന്നെ സഹായിച്ച എന്റെ സ്വന്തം കാനറി പക്ഷിക്ക് എന്റെ നന്ദി  

agradece : sincero agradece a meu canário para ajudar me