Monday, November 16, 2015

‪യോംകിപ്പൂർ യുദ്ധംഅഥവാ ഒക്ടോബർ‬ യുദ്ധം !



അറബിരാഷ്ട്രങ്ങളും ഇസ്രയേലും തമ്മിലുള്ള 4-ആമത്തെ സംഘട്ടനം 1973 ഒക്ടോബർ 6-ന് ആരംഭിച്ചു.[15] ഈ യുദ്ധം ആരംഭിച്ചത് യഹൂദരുടെ യോംകിപ്പൂർ വ്രതധ്യാനനാളിലായതിനാൽ ഈ യുദ്ധത്തെ യോംകിപ്പൂർ യുദ്ധം എന്നും പരാമർശിച്ചുവരുന്നു. മുൻപ് 3 യുദ്ധങ്ങളിലും ഏറ്റ പരാജയം ഇല്ലാതെ ആക്കാൻ അറബി രാഷ്ട്രങ്ങൾ കൃത്യമായ അസുത്രണത്തിൽ നടത്തിയ യുദ്ധം മുൻപ് ഉണ്ടായ 3 യുദ്ധങ്ങളുടെയും വിധി തന്നെ ആയിരുന്നു ഈ യുദ്ധത്തിനും
ഇസ്രയേൽ ജനത്തിന്റെ ഏറ്റവും വലിയ ഉത്സവമാണ് യോംകിപ്പൂർ പെരുന്നാള് . ജുദ കലണ്ടർ അനുസരിച്ച് 7 മാസം 10 തിയതി ആഖോഷിക്കുന്ന ഇതിനെ ജൂതൻമാർ ശാബത്തകളുടെ ശാബത്ത് എന്നാണ് വിളികുനത് അത്രക്ക് പ്രധ്യനം ജൂതന്മാർ ഈ പെരുനാളിനു നൽകിരുന്നു 25 മണിക്കൂർ ജൂതൻമാർ യാതൊന്നും ഭക്ഷിക്കതെയും പാനം ചെയ്യതയും പൂര്ണ്ണമായും പാപമോചനത്തിന് വേണ്ടി പ്രാര്ത്ഥിക്കാൻ നീക്കിവെയ്ക്കുന്ന ദിവസം അത്രക്ക് പ്രാധാന്യം ജൂതന്മാർ അതിനു നൽകുമെന്ന് നന്നായി അറിയാവുന്ന അറബ് രാജ്യങ്ങൾ അത് കൊണ്ട് തന്നെയാണ് ആ ദിവസം തന്നെ ആക്രമിക്കാൻ തെരഞ്ഞടുത്തത് .1973 ഒക്ടോബർ 6 നു രാജ്യത്തിൻറെ തെക് വശത്തുനിന്നും ഇജിപ്റ്റും വടക്ക് വശത്തുനിന്നും സിറിയയുടെയും സൈനികർ ഒരേ സമയം ഇസ്രായേലിന്റെ 2 വശത്തുനിന്നും അതിർത്തികൾ ഭേദിച്ച് ഉള്ളിലേക്ക് കയറി അന്ന് യോംകിപ്പൂർ പെരുനാൾ അയത്തുകൊണ്ട് തന്നെ അന്ന് ഇസ്രായേലി സൈനികർ പ്രാര്ത്ഥിക്കാനും ഉപവസതിനുമായി അവിടെ വിട്ടു നില്ക്കും എന്ന് അറബ് സംയുക്ത സൈനികർക്ക് അറിയാമായിരുന്നു അവർ പ്രതിഷിച്ചതുപോലെ ഇസ്രായേലി സൈനികർ അവിടെ ഇല്ലായിരുന്നു അതെ സമയത്ത് തന്നെ മുസ്ലിം വിശ്വാസികൾ റമദാൻ വ്രതം അനുഷിക്കുന്ന നാളുകൾ ആയതു കൊണ്ട് തന്നെ ഇസ്രയേൽ ഒരു അക്രമം പ്രതിഷിച്ചില്ല
ഇജിപ്റ്റിന്റെയും സിറിയയുടെയും 2 വശത്തുനിന്നുമുള്ള അക്രമത്തിൽ ഇസ്രയേൽ പകച്ചുപോയി ഗോലാൻ കുന്നുകളിലുള്ള ഇസ്രായേലിന്റെ 150 ടാങ്കുകളെ നേരിടാൻ സിറിയ ഇറക്കിയത് 1400 ടാങ്കുകളാണ് തീർത്തും ആനവിശമയ ആഡംബരമായിരുന്നു ഇത് സുയസ് മേഖലയിലെ ഇസ്രായേലിന്റെ 500 സൈനികരെ നേരിടാൻ 80,000 ഇജിപ്ഷ്യൻ സൈനികരെ ഇറക്കി ഇതും തിർത്തും ആനവിശമയ ആഡംബരമായിരുന്നു പടിഞ്ഞാറൻ യുറോപ്പിലെ നാറ്റോ സൈന്യത്തോളം കരുത്ത് ഉണ്ടായിരുന്ന ഈ സൈന്യത്തിന് . സംകരങ്ങളുടെ യുദ്ധമായി ഇതിനെ വ്യാഖ്യാനിച്ച അറബ് രാജ്യങ്ങൾ ഇതിനു നിർലൊഭമയി സാമ്പത്തികസഹായവും സൈനിക സഹായവും നൽകി
1971 മുതൽ 1973 വരെ ലിബിയ നൽകിയ 1 ബില്ല്യൻ ഡോളർ മുഴുവനും മറ്റൊരുകര്യത്തിനും ചിലവഴിക്കാതെ ഇസ്രയേലിനെ ഇല്ലാതെ ആക്കാനുള്ള സൈനിക നിക്കത്തിനയാണ് ഉപയോഗിച്ചത് ഇറാക്ക് 100 ജെറ്റ് ഫ്ലൈറ്റുകളും 1,18,000 സൈനികരേയും ഗോലാൻ കുന്നുകളിൽ സിറിയയെ സഹായിക്കാൻ വിട്ടു കൊടുത്തു മുൻപ് പലതവണ ഇസ്രായേലിനോട് തൊടുത്തു തോറ്റു നാണം കേട്ട അനുഭവം ഇക്കുറി ആവർത്തിക്കില്ല എന്ന് അവർ ഉറപിച്ചു ഇസ്രയേൽ ഒറ്റക് നിന്ന് പോരാടുന്നതുകൊണ്ട് തന്നെ ലോകം അവരെ എഴുതി തള്ളി
അപ്രതിക്ഷിതമായ അക്രമമായത് കൊണ്ട് തന്നെ യുദ്ധരംഭത്തിൽ പകച്ചു നിൽക്കാനെ ഇസ്രായേലിനു കഴിഞൊള്ളൂ 2 അം ദിവസം സുയസ് കാനാൽ മുറിച്ചു കടന്ന ഈജിപ്ഷ്യൻ സൈന്യം സിനായി മലയ്ക് ഉള്ളിൽ 15 മയിൽ അവരുടെ നിയന്ത്രണത്തിൽ ആക്കി ഇതേ സമയം ഇസ്രായേലിനു തന്ത്ര പ്രദാനമായിരുന്ന ഗോലാൻ കുന്നുകൾ സിറിയയുടെ കൈപിടിയിൽ ഒതുങ്ങും എന്ന് ഉറപ്പായി 1400 സിറിയാൻ ടാങ്കുകളെ പ്രദിരൊദിക്കനവതെ ഇസ്രയേൽ അവിടെ നിന്നും പിന്മാറ്റം ആരംഭിച്ചു ഇതോടു ഇസ്രയേൽ ഇല്ലാതെ ആയി എന്ന് ലോകം ഉറപ്പിച്ചു
എന്നാൽ 3 ദിവസം പിന്നിടുപോൾ മനുഷ്യ യുദ്ധ ചരിത്രത്തിലെ ഏറ്റവും ശക്തമായ തിരിച്ചു വരവുകളിൽ ഒന്ന് ഇസ്രയേൽ ചരിത്രത്താളുകളിൽ എഴുതി ചേർത്തു തങ്ങളും തങളുടെ രാജ്യവും അപകടത്തിലായി എന്ന് ഉറപ്പിച്ച ഇസ്രയേൽ സൈനികർ ഈജിപ്ഷ്യൻ സൈന്യത്തെ ശക്തമായി തിരിച്ചടിച്ചു ചെറുത്തുനില്പ് തുങ്ങിയ ഇസ്രയെലിയർ പിന്നിട് ഈജിപ്ഷ്യൻ പ്രദേശം പിടിച്ചെടുക്കുന്ന സൈനിക അക്ക്രമാണമാക്കി മാറ്റി സുയാസ് കനാലിലെ തെക്കേ കരയിലെ ഇസ്ലാമിയ വരെ ജൂത പടയുടെ അക്രമത്തിൽ ഇജിപ്റ്റിനു നഷ്ടമായി .സുയാസ് കെയ്റോ റോഡിന്റെ നിയന്ത്രണം ഏറ്റെടുത്ത ജൂത പട കെയ്റോ ലക്ഷ്യമാക്കി നിങ്ങി രാജ്യത്തിൻറെ വടക്കൻ അതിരുകളിലെ ഗോലാൻ കുന്നുകളിൽ സിറിയ നേടിയ വിജയം അട്ടി മറിക്കാൻ അറബ് സൈന്യത്തെ കശപ്പ് ചെയ്യാനും ജൂത പടക്ക് 24 മണിക്കൂർ തികച്ചു വേണ്ടി വനില്ല ടിബെരിയാസ് ദാമാസകാസ് റോഡ് പിടിച്ചെടുത്ത അവർ സിറിയയുടെ തലസ്ഥാന നഗരിയുടെ 35 മൈയിൽ അകലെ എത്തി
ഇസ്രായേലി സൈനികരുടെ കറുത്ത് കണ്ട് ലോകം അത്ഭുത പെട്ടു ഒരേ സമയം തെക്കുനിന്നു ആക്രമിച്ച ഇജിപ്റ്റിനെയും വടക്കുനിനും ആക്രമിച്ച സിറിയയും തൊൽപ്പികൻ കഴിഞ്ഞത് സൈനക ബലം കൊണ്ട് മാത്രമല്ല തന്ത്രങ്ങൾ കൊണ്ട് കുടിയാണ് അമേരിക്കാൻ ചാര വിമാങ്ങൾ പകർത്തി നൽകിയിയ ശത്രു സൈന്യകരുടെ ചിത്രങ്ങൾ ഇസ്രയേലിനെ ഒരു പാട് സഹായിച്ചു .ശത്രുക്കൾ എവിടെയാണ് മനസിലാക്കിയ ജൂത സൈന്യത്തിന്റെ ആക്രമണം കിരുക്രിത്യമായിരുന്നു ഇജ്പിറ്റിനും സിറിയയിക്കും ഒരേപോലെ നേരിട്ട പരാജയം അറബ് രാജ്യങ്ങളെ എല്ലാം ഇരുത്തി ചിന്തിപിച്ചു യുദ്ധം നീണ്ടാൽ ഇജിപിറ്റ് മുഴുവനും ഇസ്രെയെലിന്റെ കൈയിൽ ആകുമെന്ന് മനസിലാക്കിയ ഇജിപ്ഷ്യൻ പ്രസിഡണ്ട് അൻവർ സാദത് നയത്ര ശ്രമാകളുമായി ഇറങ്ങി അതുവരെ ഒരു നയതന്ത്ര ശ്രമങ്ങ്ൾക്കും തയാറാകാത്ത ഇജിപിറ്റ് യൊങ്കിപുർ യുദ്ധനന്തരമായാണ് അതിനു തയാറായത് കാം ഡേവിസ് ചർച്ചകൾ സമദാനപരമയി പുരൊഗമിക്കുനതു പലതിനിലെ തിവ്രവാദ സങ്കടനകൾക്ക് രുചിച്ചില്ല അവർ അറബ് രാജ്യങ്ങളുടെ സഹായത്തോടെ യുദ്ധം തുടർന്നു 1973 ഒക്ടോബർ 23 ന് അറബ് ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കാൻ ഐയ്ക്ക രാഷ്ട്ര സഭ നടത്തിയ ശ്രമങ്ങൾ വിജയത്തിലെത്തി ഇജ്പിറ്റ് പിടിച്ചെടുത്ത സിനായി മരുഭുമി മാത്രം കൈയിൽ വെച്ച് ബാക്കി പ്രദെശങ്ങൽ എല്ലാം വിട്ടുകൊടുത്തു ഇസ്രായേലിനു വേണ്ടി ഗോലാൻ കുന്നുകൾ സംരക്ഷിക്കാൻ 1974 വരെ ഐയ്ക്കരഷ്ട്ര സൈനിയം അവിടെ തുടർന്നു 1975 ൽ അമേരിക്കാൻ സ്റ്റേറ്റ് സെക്രടറി Dr. ഹെന്റ്രി ഹിസിങ്കലിന്റെ മദ്യസ്തതയിൽ ഇരു രാജ്യങ്ങളും തമ്മിലുള തർക്കങ്ങൾ പരിഹരിക്കും എന്ന് കരാർ ഉണ്ടാക്കി ഒപ്പ് വെച്ചു യൊങ്കിപുർ യുദ്ധത്തിനു ശേഷം പ്രദാന പെട്ട അറബ് ഇസ്രയേൽ യുദ്ധം പിന്നിട് ഉണ്ടായിട്ടില്ല
ഇ യുദ്ധത്തിൽ ഇസ്രായേലിന്റെ ഏതാണ്ട് 2800 രോളം സൈനികർ കൊല്ലപെട്ടുകായും ,ഒപ്പം 8800 സൈനികർക്ക് പരിക്ക് ഏറ്റു 293 പട്ടാളക്കാർ പിടിക്ക പെട്ടു .400 ടാങ്കുകൾ പുർണമായും നശിച്ചു തകരാറിൽ അയ 600 ടാങ്കുകൾ അവർ വളരെ പെട്ടന്നുതന്നെ പ്രവർത്തന സച്ചമാക്കിയെടുത്തു .ഇസ്രായേലിന്റെ എയർ ഫോർസിനു 102 വിമാനങ്ങൾ നഷ്ടപെട്ടു ഇതെല്ലം നഷ്ടപെട്ടത് ആദ്യത്തെ 3 ദിവസങ്ങളിലാണ് അറബ് രാജ്യങ്ങള എല്ലാകാര്യത്തിലും ക്രത്യമായ കണക്കു പുറത്തു വിടതതുപോലെ ഇ കാര്യത്തിലും കൃത്യമായ കണക്കു പുറത്തു വിട്ടിടില്ല .എന്നാലും 15000 സൈനികരെ ഇജ്പ്റ്റിനും 3500 സൈനികരെ സിരിയയിക്കും നഷ്ടപെട്ടു എന്ന് കരുതുന്നു ഏതാണ്ട് 35000 സൈനികർക്ക് പരിക്ക് ഏറ്റു .ഇറാഖിന്റെ 272 സൈനികർ കൊല്ലപെടുകയും 898 പേര്ക്ക് പരുക്കേൽക്കുകയും ചെയ്തു .ജോർദാന്റെ 23 സൈനികർ കൊല്ലപെടുകയും 77 പേര്ക്ക് പരിക്ക് എൽക്കുകയും ചെയ്തു .അറബ് രാജ്യങ്ങല്ക്ക് ഏതാണ്ട് 2300 ടാങ്കുകൾ നഷ്ടപെട്ടു . ഏതാണ്ട് 514 വിമാനങ്ങൾ നഷ്ടപെട്ടു

കടപാട് : സഫാരി ടി വി ,വികിപിടിയ , 
ചരിത്രാന്വേഷികൾ

1 comment:

  1. പോസ്റ്റുകള്‍ എടുക്കുമ്പോള്‍ എഴുതിയ ആളിന്റെ പേര്‍ വെയ്ക്കാതെ ഇരിക്കുന്നത് മോശമല്ലേ

    ReplyDelete